Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വീല്‍ചെയറില്‍ രോഗിയെത്തി; ‘കടക്ക് പുറത്തെ’ന്ന് ഡോക്ടര്‍, മെഡിക്കല്‍ കോളജില്‍ കണ്ണില്‍ ചോരയില്ലാതെ ഡോക്ടര്‍, പരാതി നൽകിയിട്ടും നടപടിയില്ല

മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോവിഭാഗത്തില്‍ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൃഷ്ണദാസിനെ കാണാന്‍ പോകുന്നത്. 15ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ വീല്‍ചെയറിലുള്ള രോഗിയെ ഡോക്ടര്‍ കാണില്ലെന്ന് സ്റ്റാഫ് പറഞ്ഞു. അജിതകുമാറിന്റെ ഭാര്യ ശ്രീകല അകത്തുചെന്ന് ഡോക്ടറെ റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍, അതൊന്ന് നോക്കാന്‍ പോലും കൂട്ടാക്കാതെ അവരെ ഇറക്കിവിടുകയായിരുന്നു.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jul 6, 2022, 02:18 pm IST
in Thiruvananthapuram

വിളപ്പില്‍: തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വീല്‍ചെയറില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടറുടെ ആക്രോശം… ‘കടക്ക് പുറത്ത്….!’ ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ വിമുക്തഭടന്റെ പരാതി. ഇരുകാലുകള്‍ക്കും ചലനശേഷി ഇല്ലാത്ത രോഗി വീല്‍ചെയറില്‍ വന്നതുകൊണ്ട് ഡോക്ടര്‍ കാണാന്‍ തയ്യാറായില്ല എന്നാണ് ആക്ഷേപം.  

പേയാട് പനങ്ങോട് സ്വദേശിയായ വിമുക്തഭടന്‍ അജിതകുമാറിനാണ് ഇക്കഴിഞ്ഞ 15ന് ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍കോളജില്‍ വൃക്കമാറ്റിവയ്‌ക്കല്‍ വിവാദത്തിന് ഒരാഴ്ച മുമ്പായിരുന്നു സംഭവം. അജിതകുമാര്‍ ആരോഗ്യമന്ത്രിക്ക് ഇതേക്കുറിച്ച് പരാതി നല്‍കി. പക്ഷേ, ഇതുവരെ നടപടിയുണ്ടായില്ല. അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അരയ്‌ക്കുതാഴെ തളര്‍ന്ന് വീല്‍ചെയറിലാണ് അജിതകുമാറിന്റെ സഞ്ചാരം. ഗ്യാസ്‌ട്രോവിഭാഗം ഡോക്ടറെ കാണാന്‍ വേണ്ടിയാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്.

മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോവിഭാഗത്തില്‍ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൃഷ്ണദാസിനെ കാണാന്‍ പോകുന്നത്. 15ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ വീല്‍ചെയറിലുള്ള രോഗിയെ ഡോക്ടര്‍ കാണില്ലെന്ന് സ്റ്റാഫ് പറഞ്ഞു. അജിതകുമാറിന്റെ ഭാര്യ ശ്രീകല അകത്തുചെന്ന് ഡോക്ടറെ റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍, അതൊന്ന് നോക്കാന്‍ പോലും കൂട്ടാക്കാതെ അവരെ ഇറക്കിവിടുകയായിരുന്നു.

അജിതകുമാറിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ: ‘ഞാന്‍ അകത്തു ചെന്നപ്പോള്‍ ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ ചികിത്സ എനിക്കല്ല ഭര്‍ത്താവിനാണെന്ന് പറഞ്ഞു. വീല്‍ചെയറിലുള്ളവര്‍ അപ്പുറത്ത് പോയാല്‍ മതി എന്ന് ഡോക്ടര്‍ പറയുകയായിരുന്നു. പുറത്തു പോകാതെ അവിടെ നിന്നപ്പോള്‍, എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ എന്ന് ചോദിച്ചു. റിപ്പോര്‍ട്ട് മാത്രം നോക്കിയാല്‍ മതി എന്ന് വീണ്ടും ഞാന്‍ പറഞ്ഞപ്പോള്‍ കൈരണ്ടും ചെവിയില്‍ വച്ച് ”പ്ലീസ്, നിങ്ങളോടല്ലേ പറഞ്ഞത് പുറത്തുപോകാന്‍, പറഞ്ഞാല്‍ മനസ്സിലാകില്ലേ” എന്ന് ചോദിച്ച് ശബ്ദമുയര്‍ത്തുകയായിരുന്നു. ഡോക്ടറുടെ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടപ്പോള്‍ പുറത്തുള്ള സ്റ്റാഫ് എത്തി അജിതകുമാറിനെ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു’ ശ്രീകല പറഞ്ഞു.

നേവിയിലും മറ്റു സംസ്ഥാനങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അജിതകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: തിരുവനന്തപുരംMedical CollegeTreatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Thiruvananthapuram

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.