Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അക്രമവും ഓഫീസ് തീവെപ്പും: തളിപ്പറമ്പില്‍ സിപിഎമ്മും ലീഗും സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നു, ജനം ആശങ്കയില്‍

വര്‍ഷങ്ങളായി രണ്ട് സംഘടനകളും തമ്മില്‍ വാക് പോരുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ കഴിഞ്ഞദിവസം അത് ശാരീരിക സംഘട്ടനത്തിലേക്കും തീവെപ്പിലേക്കുമെത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 01:07 pm IST
in Kannur

തളിപ്പറമ്പ്: കഴിഞ്ഞദിവസം തളിപ്പറമ്പിലുണ്ടായ അക്രമവും ലീഗ് ഓഫീസ് തീവെക്കലും നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നു. സമാധാനം നിലനില്‍ക്കുന്ന തളിപ്പറമ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുളള ഗൂഢനീക്കമാണ് സിപിഎമ്മും ലീഗും നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇതോടെ ജനം കടുത്ത ആശങ്കയിലാണ്. മുസ്ലീം ലീഗും സിപിഎമ്മിന്റെ എല്ലാ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതിയും തമ്മിലുളള തര്‍ക്കമാണ് രാഷ്‌ട്രീയ സംഘര്‍ഷമായി പരിണമിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി രണ്ട് സംഘടനകളും തമ്മില്‍ വാക് പോരുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ കഴിഞ്ഞദിവസം അത് ശാരീരിക സംഘട്ടനത്തിലേക്കും തീവെപ്പിലേക്കുമെത്തിയിരിക്കുകയാണ്. തളിപ്പറമ്പിലെ മുസ്ലീങ്ങളുടെ ഇടയില്‍ സ്വാധീനം സ്ഥാപിക്കുന്നതിനായി കുറേനാളായി സിപിഎം ശ്രമിച്ചുവരികയാണ്. അതിനായി പൂര്‍ണ്ണ പിന്തുണ നല്‍കി മുസ്ലീങ്ങളായ ചില സജീവ സിപിഎം പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി എന്നൊരു കൂട്ടായ്‌മ രൂപീകരിക്കുകയായിരുന്നു.  

മുസ്ലീംലീഗിന് മേല്‍ക്കൈയ്യുള്ള തളിപ്പറമ്പ് ജുമാത്ത് പള്ളി കമ്മറ്റിക്കും കമ്മറ്റിക്ക് കീഴിലുള്ള സീതീ സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവക്കെതിരെ സംരക്ഷണസമിതി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തളിപ്പറമ്പിലെ ലീഗ്-സിപിഎം അക്രമങ്ങള്‍.  

വഖഫ് സംരക്ഷണ സമിതി നേതാവ് ദില്‍ഷാദ് പാലക്കോടന്റെ കാറിനുനേരെ ലീഗ് ശക്തികേന്ദ്രമായ കപ്പാലത്ത് വെച്ച് അക്രമം നടന്നിരുന്നു. വഖഫ് സംരക്ഷണസമിതിയുടെ ജനറല്‍ സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ വ്യക്തിക്കും  മറ്റൊരാള്‍ക്കും പരിക്കുപറ്റി. പിറ്റേ ദിവസം നേരം വെളുക്കുന്നതിന് മുമ്പ് സിപിഎം കേന്ദ്രമായ കുറ്റിക്കോലിലെ ലീഗ് ഓഫീസ് അഗ്നിക്കിരയായി. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരസ്പരം നടന്ന അക്രമങ്ങള്‍.  

മേഖലയില്‍ തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്നതായ വിവരം പുറത്തു വന്നിട്ടുണ്ട്. തളിപ്പറമ്പ് മേഖലയില്‍ സിപിഎം-ലീഗ് സംഘര്‍ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേ പതിവ് സംഭവമായിരുന്നു. ഇടക്കാലത്ത് ശമിച്ച തുടര്‍ സംഘര്‍ഷം വീണ്ടും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Tags: cpmMuslim LeagueClash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

Kerala

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

Kerala

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.