Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് ധരിച്ച് കോളെജില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും അഞ്ച് വിദ്യാര്‍ത്ഥിനികള്‍;കോളെജ് അധികൃതര്‍ എതിര്‍ത്തപ്പോള്‍ ടിസി വാങ്ങാന്‍ നീക്കം

ഹിജാബ് ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് മംഗളൂരുവിലെ കോളെജ് അധികൃതര്‍. ഇതോടെ ടിസിയ്‌ക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 08:13 pm IST
in India

ബെംഗളൂരു: ഹിജാബ് ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് മംഗളൂരുവിലെ കോളെജ് അധികൃതര്‍. ഇതോടെ ടിസിയ്‌ക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍.  

മംഗളൂരു ഹമ്പകട്ട യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥിനികള്‍ ഹിജാബ് ധരിയ്‌ക്കണമെന്ന നിലപാട് കടുപ്പിച്ചപ്പോള്‍ കഴിഞ്ഞ അധ്യയന വര്‍ഷം കോളെജ് സമരവേദിയായി മാറിയിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നില്‍ അണിനിരന്നതോടെ പൊലീസിന് ഇടപെടേണ്ടതായി വന്നു. ഒടുവില്‍ ഹൈക്കോടതിയില്‍ കേസ് വന്നതോടെയാണ് യൂണിഫോമിന് മുന്‍ഗണന നല്‍കണമെന്നും മതചിഹ്നങ്ങള്‍ ധരിയ്‌ക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വിധിച്ചത്.  

വിദ്യാർത്ഥിനികൾ ടിസിയ്‌ക്ക് അപേക്ഷിച്ച കാര്യം പ്രിൻസിപ്പൽ അനുസൂയ റായ് സ്ഥിരീകരിച്ചു.  എന്നാല്‍ ടിസിയ്‌ക്കുള്ള ഇവരുടെ അപേക്ഷ പൂര്‍ണ്ണമല്ലാത്തതിനാല്‍ മറ്റൊരു കത്ത് നല്‍കാന്‍ പ്രിന്‍സിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം വിദ്യാര്‍ത്ഥിനികള്‍ എത്തിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.  ഈ കത്ത് നല്‍കുന്ന മുറയ്‌ക്ക് വിദ്യാർത്ഥിനികൾക്ക് ടിസി നൽകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.

ഹിജാബ് ധരിച്ച് പഠിക്കണമെന്ന് നിര്‍ബന്ധമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് മറ്റ് കോളെജുകളില്‍ പ്രത്യേകം സൗകര്യമൊരുക്കുമെന്ന് മാംഗ്ലൂരു യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ യദപതിദായ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുസരിച്ച് ഈ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കരുതുന്നു.  

ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വാശിപിടിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 44 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ യൂണിഫോം ധരിച്ച് പഠിക്കാന്‍ വരുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇപ്പോള്‍ കോളെജില്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുകയാണ്.  ഹിജാബ് ധരിക്കാൻ അനുവദിക്കാതെ ക്ലാസിലിരിക്കില്ലെന്ന  തീരുമാനമെടുത്ത വിദ്യാർത്ഥിനികള്‍ക്ക് എതിരെ നേരത്തെ കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു.

Tags: karnataka highcourtമാംഗളൂരുഹിജാബ് നിരോധനംമംഗളൂരു ഹമ്പകട്ട യൂണിവേഴ്‌സിറ്റി കോളേജിHijabഹിജാബ് തര്‍ക്കംകര്‍ണ്ണാടകകോളേജ്transferഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

Kerala

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

Kerala

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.