Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് ധരിച്ച് കോളെജില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും അഞ്ച് വിദ്യാര്‍ത്ഥിനികള്‍;കോളെജ് അധികൃതര്‍ എതിര്‍ത്തപ്പോള്‍ ടിസി വാങ്ങാന്‍ നീക്കം

ഹിജാബ് ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് മംഗളൂരുവിലെ കോളെജ് അധികൃതര്‍. ഇതോടെ ടിസിയ്‌ക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 08:13 pm IST
in India

ബെംഗളൂരു: ഹിജാബ് ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് മംഗളൂരുവിലെ കോളെജ് അധികൃതര്‍. ഇതോടെ ടിസിയ്‌ക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍.  

മംഗളൂരു ഹമ്പകട്ട യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥിനികള്‍ ഹിജാബ് ധരിയ്‌ക്കണമെന്ന നിലപാട് കടുപ്പിച്ചപ്പോള്‍ കഴിഞ്ഞ അധ്യയന വര്‍ഷം കോളെജ് സമരവേദിയായി മാറിയിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നില്‍ അണിനിരന്നതോടെ പൊലീസിന് ഇടപെടേണ്ടതായി വന്നു. ഒടുവില്‍ ഹൈക്കോടതിയില്‍ കേസ് വന്നതോടെയാണ് യൂണിഫോമിന് മുന്‍ഗണന നല്‍കണമെന്നും മതചിഹ്നങ്ങള്‍ ധരിയ്‌ക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വിധിച്ചത്.  

വിദ്യാർത്ഥിനികൾ ടിസിയ്‌ക്ക് അപേക്ഷിച്ച കാര്യം പ്രിൻസിപ്പൽ അനുസൂയ റായ് സ്ഥിരീകരിച്ചു.  എന്നാല്‍ ടിസിയ്‌ക്കുള്ള ഇവരുടെ അപേക്ഷ പൂര്‍ണ്ണമല്ലാത്തതിനാല്‍ മറ്റൊരു കത്ത് നല്‍കാന്‍ പ്രിന്‍സിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം വിദ്യാര്‍ത്ഥിനികള്‍ എത്തിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.  ഈ കത്ത് നല്‍കുന്ന മുറയ്‌ക്ക് വിദ്യാർത്ഥിനികൾക്ക് ടിസി നൽകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.

ഹിജാബ് ധരിച്ച് പഠിക്കണമെന്ന് നിര്‍ബന്ധമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് മറ്റ് കോളെജുകളില്‍ പ്രത്യേകം സൗകര്യമൊരുക്കുമെന്ന് മാംഗ്ലൂരു യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ യദപതിദായ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുസരിച്ച് ഈ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കരുതുന്നു.  

ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വാശിപിടിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 44 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ യൂണിഫോം ധരിച്ച് പഠിക്കാന്‍ വരുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇപ്പോള്‍ കോളെജില്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുകയാണ്.  ഹിജാബ് ധരിക്കാൻ അനുവദിക്കാതെ ക്ലാസിലിരിക്കില്ലെന്ന  തീരുമാനമെടുത്ത വിദ്യാർത്ഥിനികള്‍ക്ക് എതിരെ നേരത്തെ കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു.

Tags: ഹിജാബ് വിവാദംkarnataka highcourtമാംഗളൂരുഹിജാബ് നിരോധനംമംഗളൂരു ഹമ്പകട്ട യൂണിവേഴ്‌സിറ്റി കോളേജിHijabഹിജാബ് തര്‍ക്കംകര്‍ണ്ണാടകകോളേജ്transfer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.