Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാധാരണക്കാരനില്‍ സാധാരണക്കാരന്‍, നിസാഹയവസ്ഥയില്‍ പലരും സഹായിച്ചു, തീവ്രവാദിയെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി

താലിബ് ആദ്യം കെ എസ് ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നു.പിന്നീട് ഗുഡ്‌സ് ഓട്ടോ ഓടിക്കാനും ആരംഭിച്ചു.ഈ സമയം ഇയാള്‍ ഓകലിപുരത്ത് ചെറിയ കുടില്‍ വാടകയ്‌ക്കെടുത്ത,് ആറ് മാസം പ്രായമുളള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളും ഭാര്യയോടും ഒപ്പം താമസിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 03:43 pm IST
in India

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത കൊടുംഭീകരന്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ കഴിഞ്ഞിരുന്നത് സാധാരണയില്‍ സാധരാണക്കാരനായി.താലിബ് കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നു എന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രാഷ്‌ട്രീയ റൈഫിള്‍സിന്റെയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെയും ഒരു സംഘം മെയ് ആദ്യവാരം മുതല്‍ ബെംഗുലൂരുവില്‍ ക്യാമ്പ് ചെയ്തിരുന്നു.ഇയാളുടെ നീക്കങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചതിന് ശേഷം രക്ഷപെടാനുളള എല്ലാ പഴുതുകളും അടച്ചായിരുന്നു ശ്രീരാമപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

താലിബ് ആദ്യം കെ എസ് ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നു.പിന്നീട് ഗുഡ്‌സ് ഓട്ടോ ഓടിക്കാനും ആരംഭിച്ചു.ഈ സമയം ഇയാള്‍ ഓകലിപുരത്ത് ചെറിയ കുടില്‍ വാടകയ്‌ക്കെടുത്ത,് ആറ് മാസം പ്രായമുളള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളും ഭാര്യയോടും ഒപ്പം താമസിക്കുകയായിരുന്നു.കോവിഡ് കാലത്ത് വാടക കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ വീട്ടുടമ ഇറക്കി വിട്ടു.തുടര്‍ന്ന് അടുത്തുളള പളളിയുടെ വിറക് പുരയിലായിരുന്നു താമസം.ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഓകലിപുരത്ത് ഉളളതായി സംശയിക്കുന്നതായി മസ്ജിദ് കമ്മറ്റി പ്രസിഡന്റ് അന്‍വര്‍ പറയുന്നു.വാടകവീട്ടില്‍ നിന്ന് പുറത്താക്കിയതിനാല്‍ ഇയാളുടെ ഭാര്യയ്‌ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും പോകാന്‍ ഇടമില്ലാത്തതിനാലാണ് പളളിയില്‍ അഭയം നല്‍കിയത്.

ഇവരുടെ ദയനീയവസ്ഥയില്‍ നാട്ടുകാര്‍ സഹായിച്ചിരുന്നു.ഇയാളുടെ മൂത്തകുട്ടിക്ക് ചിക്കന്‍പോക്‌സ് വന്നപ്പോള്‍ പണം സ്വരൂപിച്ച് ഭാര്യയെയും കുട്ട്ികളെയും കാശ്മീരിലേക്ക് വിട്ടു.എന്ന്ാല്‍ താലിബ ്തിരിച്ചുപോയിരുന്നില്ല.ഇയാള്‍ ഗുഡ്‌സ് വാഹനവുമായി കെംപഗൗഡ ബസ് സ്റ്റാന്റ്, വിമാനത്താവളം, സിറ്റി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സാധാനങ്ങള്‍ എത്തിച്ചിരുന്നു.ഇയാള്‍ക്ക് രണ്ട് ഭാര്യമാരുളളതായി പോലീസ് പറയുന്നു. നിസഹായവസ്ഥകണ്ടാണ് പലരും സഹായിച്ചത്.ഇയാള്‍ക്ക് ഒരാള്‍ സിമ്മും എടുത്ത് നല്‍കി.എന്നാല്‍ ഇവരാരും കരുതിയിരുന്നില്ല ഇയാള്‍ ഇത്ര കൊടും ഭീകരനാണെന്ന്.അതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍ ഇപ്പോഴും.2016ല്‍ തീവ്രവാദ സംഘടയില്‍ ചേര്‍ന്ന ഇയാള്‍ ചെറുപ്പക്കാരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന  ഇയാളെ കഴിഞ്ഞ മാസം 29നാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളില്‍ സൈന്യം തിരയുന്നയാളാണ് താലിബ് ഹുസൈന്‍

Tags: terrorismBengaluruഹിസ്ബുള്‍ മുജാഹിദ്ദീന്‍ഭീകരന്‍ താലിബ് ഹുസൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

India

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

Sports

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.