Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പറയ’ പ്രയോഗത്തില്‍ കുടുക്കി അണ്ണാമലൈയുടെ ചിറകരിയാന്‍ ഡിഎംകെ ശ്രമം; താന്‍ ‘പറയര്‍’ എന്നല്ല ‘പറയ’ എന്നാണ് ഉപയോഗിച്ചതെന്ന് അണ്ണാമലൈ

മെയ് 30ന് ട്വിറ്ററില്‍ നടത്തിയ പോസ്റ്റിലൂടെ കീഴ്ജാതിയെ അധിക്ഷേപിച്ചെന്ന് കാട്ടി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ നിരവധി കേസുകളില്‍ കുടുക്കി ചിറകരിയാന്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ശ്രമം. ഇതില്‍ അധകൃതന്‍ എന്നതിന് ഇംഗ്ലീഷിലെ പറയ എന്ന വാക്കാണ് അണ്ണാമലൈ ഉപയോഗിച്ചത്. ഇതില്‍ കയറിപ്പിടിച്ചാണ് ഡിഎംകെ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ പാര്‍ട്ടികള്‍ അണ്ണാമലൈയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 04:16 pm IST
inIndia

ചെന്നൈ: മെയ് 30ന് ട്വിറ്ററില്‍ നടത്തിയ പോസ്റ്റിലൂടെ കീഴ്ജാതിയെ അധിക്ഷേപിച്ചെന്ന് കാട്ടി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ നിരവധി കേസുകളില്‍ കുടുക്കി ചിറകരിയാന്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ശ്രമം. ധര്‍മ്മപുരം അദീനം സ്വാമിയുടെ പട്ടണപ്രവേശച്ചടങ്ങിനെച്ചൊല്ലിയുടെ വിവാദം, ക്രിസ്ത്യന്‍ സ്കൂളില്‍ മതംമാറ്റാന്‍ ശ്രമിച്ചതിന്റെ സമ്മര്‍ദ്ദത്തില്‍ ജീവനൊടുക്കിയ ലാവണ്യ എന്ന വിദ്യാര്‍ത്ഥിനിയുടെ പ്രശ്നം തുടങ്ങി വിവിധ വിഷയങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ഡിഎംകെയും മുട്ടുകുത്തിച്ച അണ്ണാമലൈയെ ഏതെങ്കിലും വിവാദത്തില്‍ കുടുക്കി തളച്ചിടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഡിഎംകെയും കൂട്ടരും. അതുവരി കുതിച്ചുയരുന്ന ബിജെപി യുവനേതാവിന്റെ ചിറകരിയാമെന്നും ഡിഎംകെ കണക്കുകൂട്ടുന്നു.  

തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയ എന്ന വാക്ക് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അണ്ണാമലൈയ്‌ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കയ്യേറ്റം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന ആവശ്യം ഡിഎംകെ ഉള്‍പ്പെടെയുള്ള വിവിധ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അണ്ണാമലൈ മെയ് 30ന് നടത്തിയ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ബൃഹദാരണ്യക ഉപനിഷത്തിലെ ശാന്തി മന്ത്രത്തിന്റെ (അസതോ മാ സദ്ഗമയ) മാതൃകയില്‍ ആണ് ഈ വിവാദട്വീറ്റ്.  

“നിരാശയില്‍ നിന്നും പ്രത്യാശയിലേക്ക്,  

സങ്കുചിത ചിന്താഗതിയില്‍ നിന്നും രാജ്യമാദ്യം എന്ന ചിന്തയിലേക്ക്,  

മനശ്ചാഞ്ചല്യത്തില്‍ നിന്നും ദൃഢനിശ്ചയത്തിലേക്ക്,  

ഏകപക്ഷീയനിലപാടില്‍ നിന്നും സമഗ്രവികസനത്തിലേക്ക്,  

അധകൃതനില്‍ നിന്നും വിശ്വഗുരുവിലേക്ക്” എന്ന അണ്ണാമലൈയുടെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്.  

ഇതില്‍ അധകൃതന്‍ എന്നതിന് ഇംഗ്ലീഷിലെ പറയ എന്ന വാക്കാണ് അണ്ണാമലൈ ഉപയോഗിച്ചത്. ഇതില്‍ കയറിപ്പിടിച്ചാണ് ഡിഎംകെ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ പാര്‍ട്ടികള്‍ അണ്ണാമലൈയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയിരിക്കുന്നത്. തിരുനെല്‍വേലി പൊലീസ് സ്റ്റേഷനിലാണ് ഡിഎംകെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) പ്രവര്‍ത്തകനായ മുരുകന്‍  കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പറയ എന്ന പദം ലോകമെമ്പാടുമുള്ള അധകൃതരെ ഉദ്ദേശിക്കുന്ന ഒന്നാണെന്നും എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് അധിക്ഷേപപദമാണെന്നുമാണ് മുരുകന്റെ വാദം. പണ്ട് അസ്പൃശ്യരെയും കീഴ്ജാതിക്കാരെയും ഉദ്ദേശിച്ചാണ് ഈ പദം ഉപയോഗിച്ചിരുനനതെന്നും മുരുകന്‍ വാദിക്കുന്നു.  

“ഐുപിഎസ് ഓഫീസറായ അണ്ണാമലൈയ്‌ക്ക് ഇന്ത്യന്‍ സമൂഹത്തെയും നിയമത്തെയും കുറിച്ച് അറിയാം. ബിജെപി അധ്യക്ഷപദവിയില്‍ ഇരുന്നിട്ടും ഒരു പ്രത്യേക സമൂദയത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കുകയാണ് അണ്ണാമലൈ. ഇത് പിന്നീട് സമൂഹത്തെ സാമൂഹ്യ, ജാതീയ സംഘര്‍ഷങ്ങളിലേക്ക് നയിക്കും. ഇത് തടയാന്‍ അണ്ണാമലൈയ്‌ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണം. “- മുരുകന്‍ പറയുന്നു.  

കോയമ്പത്തൂരില്‍ തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം പ്രതിനിധികളും അണ്ണാമലൈയ്‌ക്കെതിരെ  പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി നേതാവ് കെ. രാമക‍ൃഷ്ണനാണ് കേസ് നല്‍കിയിരിക്കുന്നത്. പറയ എന്ന വാക്കുപയോഗിച്ചത് ഒരു സമുദായത്തെ അധിക്ഷേപിക്കാനാണെന്നാണ് വാദം.  

എല്‍ടിടിഇ നേതാവ് പ്രഭാകരനെ അന്താരാഷ്‌ട്ര പറയ എന്ന് സുബ്രഹ്മണ്യം സ്വാമി വിളിച്ചതിനെച്ചൊല്ലി വന്‍ വിവാദം ഉയര്‍ന്നതാണ്. പിന്നീട് സ്വാമി മാപ്പ് പറയേണ്ടിവന്നു. – രാമകൃഷ്ണന്‍ വാദിക്കുന്നു.  

എന്നാല്‍ വൈകാതെ അണ്ണാമലൈ ഈ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തി. പറയര്‍ എന്ന വാക്കും താന്‍ ഉപയോഗിച്ച പറയ എന്ന വാക്കും രണ്ടും രണ്ടാണ്. പറയര്‍ എന്ന വാക്ക് സമൂഹത്തിലെ ഏറെ ബഹുമാനിക്കുന്ന ശിവ സാംബവ ഹിന്ദു സമുദായത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അണ്ണാമലൈ പറയുന്നു.  

ഈ രണ്ട് പരാതികളിലും പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. വാസ്തവത്തില്‍ പറയ എന്നത് പിന്നോക്കാവസ്ഥയെയും അധകൃതാവസ്ഥയെയും ചൂണ്ടിക്കാട്ടാന്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദമാണ്. ഇന്ത്യയിലെ പിന്നാക്ക ജാതിയെ ആസ്പദമാക്കിയാണ് ഇംഗ്ലീഷ് ഭാഷ ഈ വാക്ക് സൃഷ്ടിച്ചത്. എന്തായാലും പറയര്‍ എന്ന ഇന്ത്യയിലെ സവിശേഷ അസ്പൃശ്യ സമൂഹത്തെ ഉദ്ദേശിച്ചല്ല ഇംഗ്ലീഷ് ഭാഷയില്‍ ഈ വാക്ക് പ്രയോഗിക്കുന്നത്. 

Tags: പറയതന്തൈ പെരിയാര്‍ ദ്രാവിഡ കഴകംവിടുതലൈ ചിരുതൈഗള്‍ കച്ചിപ്രധാനമന്ത്രി മോദിപറയര്‍bjpഎം.കെ. സ്റ്റാലിന്‍അണ്ണാമലൈനരേന്ദ്രമോദിഡിഎംകെK Annamalaiവിടുതലൈ ചിരുതഗൈ കച്ചി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.