Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ട്, എസ്‍ഡിപി ഐ എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട തമിഴ്നാട് ഗവര്‍ണറെ സ്തുതിച്ച് ഹിന്ദു മുന്നണി പോസ്റ്ററുകള്‍; കീറി തമിഴ്നാട് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട്, എസ്‍ഡി പി ഐ എന്നീ സംഘടനകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ പതിച്ച് ഹിന്ദുമുന്നണി. എന്നാല്‍ തമിഴ്നാട് പൊലീസ് ഈ പോസ്റ്ററുകള്‍ ചിന്തീയെറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 05:03 pm IST
in India

ചെന്നൈ: പോപ്പുലര്‍ ഫ്രണ്ട്, എസ്‍ഡി പി ഐ എന്നീ സംഘടനകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ പതിച്ച് ഹിന്ദുമുന്നണി. എന്നാല്‍ തമിഴ്നാട് പൊലീസ് ഈ പോസ്റ്ററുകള്‍ ചിന്തീയെറിഞ്ഞു.  

മെയ് ആറിന് ഒരു പുസ്തകപ്രകാശനചടങ്ങിലാണ് ഗവര്‍ണര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയ്‌ക്കെതിരായി ഉയരുന്ന ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയത്. ഈ മതമൗലിക ഗ്രൂപ്പിന് അവരുടെ യഥാര്‍ത്ഥ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കാന്‍ ഇന്ത്യയില്‍ 16 മുന്നണികളുമായി ബന്ധമുണ്ടെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി അഭിപ്രായപ്പെട്ടിരുന്നു.  

“ആത്യന്തികമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം രാജ്യത്തെ ഉള്ളില്‍ നിന്ന് അസ്ഥിരപ്പെടുത്തുക എന്നതാണ്. ഇവരാണ് അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും സിറിയയിലേക്കും ആളുകളെ അയയ്‌ക്കുന്നത്. ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ടുകാരാണ്.”-  രവി പറഞ്ഞു.  

“സ്വന്തമായി സ്ഥാപിത രാഷ്‌ട്രീയതാല്‍പര്യങ്ങളുള്ള ചില രാഷ്‌ട്രീയപാര്‍ട്ടികളുടെ പിന്തുണ പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നുണ്ട്. നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭീഷണിയാണിത്. രാജ്യം ഇവരെ നേരിടാന്‍ പ്രാപ്തരാകണം.”- ഗവര്‍ണര്‍ സൂചിപ്പിച്ചു.  

“സര്‍ക്കാരിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നത് അവരുടെ തെറ്റിദ്ധാരണ മാത്രമാണ്. ഒടുവില്‍ അവര്‍ നിരാശപ്പെടും. കരസേനയും ഇന്ത്യന്‍ സുരക്ഷാ സേനയും അവരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണ്”.- തമിഴ്നാട് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.  

ഗവര്‍ണറുടെ ഈ പ്രസംഗത്തെ തുടര്‍ന്നാണ് മധുരൈയിലും തിരുനെല്‍വേലിയിലും മെയ് 12ന് ഗവര്‍ണര്‍ക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നുവന്നു. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.  ഗവര്‍ണര്‍ ആര്‍എസ് എസിനെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണെന്ന് ആരോപിച്ചായിരുന്നു പോസ്റ്ററുകള്‍. തമിഴില്‍ എഴുതിയ പോസ്റ്ററുകളില്‍ തമിഴ്നാട് ഗവര്‍ണര്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. “ആര്‍എസ്എസിനെ പിന്തുണച്ച് വിഷം തുപ്പരുത്”. “പൊതുജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് എതിരായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുത്” – പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നു.  

ഇതേ തുടര്‍ന്ന് മധുരൈ തല്ലകുളം പൊലീസ് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായ മുഹമ്മദ് അബുദാഹിര്‍, സയ്യിദ് ഇസാക്ക് എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. പകരം തമിഴ്നാട് പൊലീസ് ഹിന്ദു മുന്നണി ഗവര്‍ണറെ അഭിനന്ദിച്ച് പതിച്ച പോസ്റ്ററുകള്‍ കീറിക്കളയുകയായിരുന്നു.  

ഗവര്‍ണറെ പ്രകീര്‍ത്തിച്ച് തന്റെ വീടിന് മുന്നില്‍ പതിച്ച പോസ്റ്ററുകള്‍ പൊലീസുകാര്‍ നീക്കിയതിനെ ഹിന്ദു മുന്നണി നേതാവ് കുട്രാല നാഥന്‍ ചോദ്യം ചെയ്തു. ഒരു വീഡിയോയില്‍ പൊലീസുമായി വാദപ്രതിവാദം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.  

ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വടംവലി നടക്കുന്ന പശ്ചാത്തലത്തില്‍ പൊലീസിനെ സര്‍ക്കാരിനെതിരായ ചട്ടുകമായി ഉപയോഗിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള സ്റ്റാാലിന്‍ എന്ന് പറയുന്നു. 

Tags: ഹിന്ദു മുന്നണിതമിഴ്നാട് ബിജെപിതമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിപോപ്പുലര്‍ ഫ്രണ്ട്ആര്‍.എന്‍. രവിpfiപോലീസ്തമിഴ്നാട് പൊലീസ്sdpiതമിഴ്നാട്പോപ്പുലര്‍ ഫ്രണ്ട് നിരോധനംതമിഴ്നാട് ഗവര്‍ണര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

Kerala

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)
Kerala

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും മുസ്ലിം വോട്ടര്‍മാരെയും വിഴുങ്ങുന്നു; നിസ്സഹായരായി ശിവകുമാറും സിദ്ധരാമയ്യയും

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.