Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരം ഡ്യൂട്ടിക്ക് അവധിയില്ല അലവന്‍സും; പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം, ജോലിക്കെത്താനുള്ള നിര്‍ദ്ദേശം അംഗീകരിക്കാതെ പോലീസുകാര്‍

4000 പോലീസ് ഉദ്യോഗസ്ഥരാണ് പൂരത്തിന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 11ന് പകല്‍പ്പൂര ഡ്യൂട്ടി ചെയ്ത ജില്ലയിലെ വനിതാ ഉദ്യോഗസ്ഥരോടും ഇന്നലെ ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 12 മണിക്കൂറും, 24 മണിക്കൂറും നിന്ന് ജോലി ചെയ്ത പോലീസുകാര്‍ക്ക് അധിക ശമ്പളമോ ഡ്യൂട്ടി ഓഫോ നല്‍കാത്ത സാഹചര്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 03:06 pm IST
in Kerala

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് മുപ്പത് മണിക്കൂറിലേറെ ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് അധിക ഡ്യൂട്ടിഭാരം നിര്‍ദ്ദേശിച്ച് മേലുദ്യോഗസ്ഥര്‍. പൂര ദിവസവും പകല്‍പ്പൂര ദിവസവും അധിക ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ഇന്നലെ ഉച്ചയ്‌ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ ചിലര്‍ ഈ നിര്‍ദ്ദേശത്തിന് പിന്നിലുള്ള ആശങ്ക മേലുദ്യോഗസ്ഥരെ അറിയിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് ഇന്നലെ മൂന്ന് മണിക്ക് വീണ്ടും ഡ്യൂട്ടിക്ക് ഹാജരാകാന്‍ അനൗദ്യോഗികമായി നിര്‍ദേശമുണ്ടായിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഡ്യൂട്ടിക്ക് ഹാജരാകാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയാണ് ഉണ്ടായതെന്ന് പോലീസ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.  

4000 പോലീസ് ഉദ്യോഗസ്ഥരാണ് പൂരത്തിന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 11ന് പകല്‍പ്പൂര ഡ്യൂട്ടി ചെയ്ത ജില്ലയിലെ വനിതാ ഉദ്യോഗസ്ഥരോടും ഇന്നലെ ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 12 മണിക്കൂറും, 24 മണിക്കൂറും നിന്ന് ജോലി ചെയ്ത പോലീസുകാര്‍ക്ക് അധിക ശമ്പളമോ ഡ്യൂട്ടി ഓഫോ നല്‍കാത്ത സാഹചര്യമാണ്.  കുടമാറ്റ സമയത്തും തെക്കോട്ടിറക്കത്തിനും ഉണ്ടായ തിരക്കില്‍പെട്ട് ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായി. ഇതിനുപിന്നാലെയാണ് അധികഡ്യൂട്ടി നിര്‍ദ്ദേശം എത്തിയത്.  

പകല്‍പ്പൂരം കഴിഞ്ഞ് മടങ്ങാനിരുന്നപോലീസുകാര്‍ക്ക് വൈകിട്ട് ഏഴിന് വെടിക്കെട്ട് നടക്കുമെന്ന അറിയിപ്പ് കിട്ടിയതോടെ മടങ്ങാനാകാതെയായി. പൂരം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാനിരുന്ന മറ്റ് സ്റ്റേഷനുകളിലെ പോലീസുകാരാണ് ഇങ്ങനെ പ്രതിസന്ധിയിലായത്. ഇതിനുപിന്നാലെയാണ് ഇവരോട് ഇന്നലെ നിര്‍ബന്ധമായും ഡ്യൂട്ടിക്കെത്തണമെന്ന പുതിയ നിര്‍ദ്ദേശം.  

തുടര്‍ച്ചയായ ജോലിഭാരം പോലീസുകാരുടെ മനോനിലയെ ബാധിച്ചെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാര്‍ പൂരം കാണാന്‍ എത്തിയവരോടും ദേവസ്വം ഭാരവാഹികളോടും മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവന്നതിലെ  അമര്‍ഷവും മേലുദ്യോഗസ്ഥരോടുള്ള ദേഷ്യവുമാണ് പോലീസുകാര്‍ സാധാരണ ജനങ്ങള്‍ക്കുനേരെ പ്രകടിപ്പിച്ചതെന്നാണ്   വ്യക്തമാകുന്നത്.  

ഇലഞ്ഞിത്തറ മേളത്തിന് ശേഷമുള്ള തെക്കോട്ടിറക്കത്തിന് പിന്നാലെ എത്തിയ ദേവസ്വം ഭാരവാഹികളെ പോലീസ് പിടിച്ചുതള്ളിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേതുടര്‍ന്ന്  പോലീസ് ലാത്തിവീശിയതും പ്രതിഷേധത്തിനിടയാക്കി.

Tags: Thrissurകേരള പോലീസ്Pooramആനുകൂല്യങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.