Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യുവദമ്പതികളുടെ മരണം; അമയന്നൂര്‍ ഞെട്ടിത്തരിച്ചു

ബുധനാഴ്ച മുതല്‍ സുധീഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടര്‍ന്ന് സുധീഷിന്റെ മാതാവ് ഇന്നലെ രാവിലെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസികളൈ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് സുധീഷ് തൂങ്ങിനില്‍ക്കുന്നതു കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 10:14 am IST
in Kottayam
ദമ്പതിമാരുടെ മരണവിവരം അറിഞ്ഞ് വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍

ദമ്പതിമാരുടെ മരണവിവരം അറിഞ്ഞ് വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍

അയര്‍ക്കുന്നം: യുവദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അക്ഷരാര്‍ത്ഥത്തില്‍ അമയന്നൂര്‍ ഗ്രാമത്തെ ഞെട്ടലിലാക്കി. തികച്ചും ശാന്തത നിറഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്ത് ഭാര്യയെ കൊലപ്പടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു എന്ന വാര്‍ത്ത ആദ്യമൊന്നും വിശ്വസിക്കുവാന്‍ പോലും ഇവിടുത്തുകാര്‍ തയാറായിരുന്നില്ല.

പിന്നീട് ഇത് യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെട്ടതോടെ അമയന്നൂര്‍ ഇല്ലിമൂലയില്‍ പതിക്കല്‍ത്താഴെയില്‍ വീടിന്റെ അയല്‍വാസികളും, ബന്ധുക്കളുമെല്ലാം ആശങ്കയിലായി. പരസ്പരം കുടുംബപ്രശ്‌നങ്ങളൊന്നും ഉള്ളതായി ബന്ധുക്കളുടെ ശ്രദ്ധയിലൊന്നും വന്നിട്ടില്ലന്നാണ് പറയുന്നത്. പിന്നെങ്ങനെ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുധീഷ് തൂങ്ങി മരിക്കുമെന്ന ചോദ്യമാണ് ഇവര്‍ക്കിടയില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ഇവരുടെ മകന്‍ ആറുവയസ്സുള്ള സിദ്ധാര്‍ത്ഥിനെ സഹോദരന്റെ വീട്ടിലാക്കിയശേഷം നടന്ന സംഭവങ്ങള്‍ മുന്‍തീരുമാന പ്രകാരമായിരുന്നുവെന്ന സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അമയന്നൂര്‍ ഇല്ലിമൂലയില്‍ പതിക്കല്‍ത്താഴെയില്‍ സുധീഷ് (40), ഭാര്യ റ്റിന്റു (34) എന്നിവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ സുധീഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടര്‍ന്ന് സുധീഷിന്റെ മാതാവ് ഇന്നലെ രാവിലെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസികളൈ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് സുധീഷ് തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഉടന്‍തന്നെ മറ്റ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഇതിനിടയില്‍ അമ്മ മോഹാലസ്യപ്പെട്ട് വീണു. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.

അയര്‍ക്കുന്നത്തു നിന്നും പൊലീസ് എത്തി മുറിയുടെ വാതിലുകള്‍ തുറന്ന്‌നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചതായി ബോധ്യപ്പെട്ടത്. റ്റിന്റുവിനെ ഷാള്‍ കഴുത്തില്‍ മുറുക്കി മുഖത്ത് തലയണവെച്ച നിലയില്‍ കിടപ്പ് മുറിയിലെ കട്ടിലിന് താഴെയും, സുധീഷിനെ അടുത്ത മുറിയില്‍ ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. Â

ആദ്യം തന്നെ പൊലീസ് സ്ഥലത്തെത്തിയതിനാല്‍ വീടും പരിസരവും പൂര്‍ണ്ണമായും അവരുടെ നിയന്ത്രണത്തിലായി. സുധീഷിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് സൂചന. ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളാന്നും ഉണ്ടായിരുന്നതായി ഒരറിവും ഇല്ലന്നാണ് അവര്‍ പറയുന്നത്.

വിവരം അറിഞ്ഞ് വന്‍ ജനാവലി വീടിന്റെ പരിസരത്തേക്ക് എത്തിയെങ്കിലും ഇന്‍ക്വിസ്റ്റ് നടപടികള്‍ വൈകുന്നേരം പൂര്‍ത്തിയാകുന്നതുവരെ ആരെയും പൊലീസ് പ്രവേശിപ്പിച്ചില്ല. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ നേരിട്ടത്തിയത് പൊലീസ് നടപടികള്‍ക്ക് വേഗത കൂട്ടി. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്‌കുമാര്‍, അയര്‍ക്കുന്നം എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിരലടയാള വിദഗ്ധരും, സൈന്റിഫിക്ക് എക്സ്പേര്‍ട്ട് സംഘവും സ്ഥലത്ത് എത്ത് തെളിവെടുപ്പ് നടത്തി.

Â

Tags: കൊലപാതകംകേസ്kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.