Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യുവദമ്പതികളുടെ മരണം; അമയന്നൂര്‍ ഞെട്ടിത്തരിച്ചു

ബുധനാഴ്ച മുതല്‍ സുധീഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടര്‍ന്ന് സുധീഷിന്റെ മാതാവ് ഇന്നലെ രാവിലെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസികളൈ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് സുധീഷ് തൂങ്ങിനില്‍ക്കുന്നതു കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 10:14 am IST
in Kottayam
ദമ്പതിമാരുടെ മരണവിവരം അറിഞ്ഞ് വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍

ദമ്പതിമാരുടെ മരണവിവരം അറിഞ്ഞ് വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍

അയര്‍ക്കുന്നം: യുവദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അക്ഷരാര്‍ത്ഥത്തില്‍ അമയന്നൂര്‍ ഗ്രാമത്തെ ഞെട്ടലിലാക്കി. തികച്ചും ശാന്തത നിറഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്ത് ഭാര്യയെ കൊലപ്പടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു എന്ന വാര്‍ത്ത ആദ്യമൊന്നും വിശ്വസിക്കുവാന്‍ പോലും ഇവിടുത്തുകാര്‍ തയാറായിരുന്നില്ല.

പിന്നീട് ഇത് യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെട്ടതോടെ അമയന്നൂര്‍ ഇല്ലിമൂലയില്‍ പതിക്കല്‍ത്താഴെയില്‍ വീടിന്റെ അയല്‍വാസികളും, ബന്ധുക്കളുമെല്ലാം ആശങ്കയിലായി. പരസ്പരം കുടുംബപ്രശ്‌നങ്ങളൊന്നും ഉള്ളതായി ബന്ധുക്കളുടെ ശ്രദ്ധയിലൊന്നും വന്നിട്ടില്ലന്നാണ് പറയുന്നത്. പിന്നെങ്ങനെ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുധീഷ് തൂങ്ങി മരിക്കുമെന്ന ചോദ്യമാണ് ഇവര്‍ക്കിടയില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ഇവരുടെ മകന്‍ ആറുവയസ്സുള്ള സിദ്ധാര്‍ത്ഥിനെ സഹോദരന്റെ വീട്ടിലാക്കിയശേഷം നടന്ന സംഭവങ്ങള്‍ മുന്‍തീരുമാന പ്രകാരമായിരുന്നുവെന്ന സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അമയന്നൂര്‍ ഇല്ലിമൂലയില്‍ പതിക്കല്‍ത്താഴെയില്‍ സുധീഷ് (40), ഭാര്യ റ്റിന്റു (34) എന്നിവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ സുധീഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടര്‍ന്ന് സുധീഷിന്റെ മാതാവ് ഇന്നലെ രാവിലെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസികളൈ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് സുധീഷ് തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഉടന്‍തന്നെ മറ്റ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഇതിനിടയില്‍ അമ്മ മോഹാലസ്യപ്പെട്ട് വീണു. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.

അയര്‍ക്കുന്നത്തു നിന്നും പൊലീസ് എത്തി മുറിയുടെ വാതിലുകള്‍ തുറന്ന്‌നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചതായി ബോധ്യപ്പെട്ടത്. റ്റിന്റുവിനെ ഷാള്‍ കഴുത്തില്‍ മുറുക്കി മുഖത്ത് തലയണവെച്ച നിലയില്‍ കിടപ്പ് മുറിയിലെ കട്ടിലിന് താഴെയും, സുധീഷിനെ അടുത്ത മുറിയില്‍ ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. Â

ആദ്യം തന്നെ പൊലീസ് സ്ഥലത്തെത്തിയതിനാല്‍ വീടും പരിസരവും പൂര്‍ണ്ണമായും അവരുടെ നിയന്ത്രണത്തിലായി. സുധീഷിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് സൂചന. ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളാന്നും ഉണ്ടായിരുന്നതായി ഒരറിവും ഇല്ലന്നാണ് അവര്‍ പറയുന്നത്.

വിവരം അറിഞ്ഞ് വന്‍ ജനാവലി വീടിന്റെ പരിസരത്തേക്ക് എത്തിയെങ്കിലും ഇന്‍ക്വിസ്റ്റ് നടപടികള്‍ വൈകുന്നേരം പൂര്‍ത്തിയാകുന്നതുവരെ ആരെയും പൊലീസ് പ്രവേശിപ്പിച്ചില്ല. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ നേരിട്ടത്തിയത് പൊലീസ് നടപടികള്‍ക്ക് വേഗത കൂട്ടി. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്‌കുമാര്‍, അയര്‍ക്കുന്നം എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിരലടയാള വിദഗ്ധരും, സൈന്റിഫിക്ക് എക്സ്പേര്‍ട്ട് സംഘവും സ്ഥലത്ത് എത്ത് തെളിവെടുപ്പ് നടത്തി.

Â

Tags: കൊലപാതകംകേസ്kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.