Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊല്‍ക്കത്തയ്‌ക്ക് വേണ്ടി 2009 ഐപിഎല്ലില്‍ കളിക്കാന്‍ ഷാരൂഖ് ഖാന്‍ കരാര്‍ നല്‍കി; മുംബൈ തീവ്രവാദി ആക്രമണം എല്ലാം തകര്‍ത്തുവെന്ന് പാക് താരം

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമസ്ഥനായിരുന്നപ്പോള്‍ വ്യക്തിതാല്‍പര്യപ്രകാരം തനിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ 3 വര്‍ഷത്തെ കരാര്‍ നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് പാകിസ്ഥാന്‍ താരം യാസര്‍ അരാഫത്തിന്റെ വെളിപ്പെടുത്തല്‍. ഒരു യുട്യൂബ് ചാനലുമായി നടത്തിയ ഒരു അഭിമുക്കത്തിലാണ് യാസര്‍ അരാഫത്തിന്റെ ഈ തുറന്നുപറച്ചില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 07:37 pm IST
in Cricket

ഇസ്ലാമബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമസ്ഥനായിരുന്നപ്പോള്‍ വ്യക്തിതാല്‍പര്യപ്രകാരം തനിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ 3 വര്‍ഷത്തെ കരാര്‍ നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് പാകിസ്ഥാന്‍ താരം യാസര്‍ അരാഫത്തിന്റെ വെളിപ്പെടുത്തല്‍. ഒരു യുട്യൂബ് ചാനലുമായി നടത്തിയ ഒരു അഭിമുക്കത്തിലാണ് യാസര്‍ അരാഫത്തിന്റെ ഈ തുറന്നുപറച്ചില്‍.

2008 നവമ്പറില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ മുംബൈയില്‍ നടത്തിയ 26-11 തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ വിലക്കിയിരുന്നു. 2008ലെ ഐപിഎല്‍ ഏപ്രില്‍ 18 മുതല്‍ ജൂണ്‍ ഒന്നു വരെ സുഗമമായി നടന്നു. 2009ലെ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടി കളിക്കാന്‍ ഷാരൂഖ് ഖാന്‍ തനിക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയിരുന്നുവെന്നും താന്‍ കളിക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്നും നിര്‍ഭാഗ്യത്തിന് എല്ലാം തകര്‍ന്നുവെന്നും യാസര്‍ അരാഫത്ത്.  

‘2008ല്‍ കെന്‍റിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു ഞാന്‍. അവിടെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സെലക്ഷന്‍ ടീം എത്തി. അവരാണ് താങ്കള്‍ കൊല്‍ക്കൊത്തയ്‌ക്ക് വേണ്ടി കളിക്കണമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞ കാര്യം എന്നെ അറിയിച്ചത്’- യാസര്‍ അരാഫത്ത് പറയുന്നു. ‘ആദ്യം ഇത് ഒരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്തിനാണ് കരാറിനെക്കുറിച്ച് സംസാരിക്കാന്‍ ഷാരൂഖ് ഖാന്‍ ചിലരെ വിടേണ്ട കാര്യം എന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷെ അവര്‍ എനിക്ക് ഒരു കാര്‍ഡ് തന്നു, എന്റെ കരാര്‍ വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു’- യാസര്‍ അരാഫത്ത് പറയുന്നു.

‘മൂന്നാഴ്ചയ്‌ക്ക് ശേഷം കൊല്‍ക്കത്ത സെലക്ഷന്‍ ടീം ഇമെയില്‍ അയച്ചു. ഞാന്‍ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ചാണ് അവര്‍ കത്തയച്ചത്. മൂന്ന് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്ത് ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചു. സ്വാഗതം ചെയ്തു’- യാസര്‍ അരാഫത്ത് പറയുന്നു.

‘അതിനിടെ 2008 നവമ്പറില്‍ മുംബൈ സ്‌ഫോടനം നടന്നു. അതോടെ പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ഒരിയ്‌ക്കലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ലെന്ന് വന്നു. ഇത് നിര്‍ഭാഗ്യമായിരിക്കാം….എനിക്കും മറ്റ് പാകിസ്ഥാന്‍ കളിക്കാര്‍ക്കും ഒരുക്കിലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാതിരിക്കുന്നത്’- യാസര്‍ അരാഫത്ത് പറയുന്നു. പാക് തീവ്രവാദികള്‍ നാല് ദിവസമായിരുന്നു മുംബൈയില്‍ ആക്രമണം നടത്തിയത്. നവമ്പര്‍ 26,27,28,29 തീയതികളില്‍. 175 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

Tags: ഐപിഎല്‍2022യാസിര്‍ അരാഫത്ത്പാകിസ്ഥാന്‍ ക്രിക്കറ്റ് താരംterrorismIPLJihadi Terrorismattack26/11 മുംബൈ തീവ്രവാദ ആക്രമണംഷാരൂഖ് ഖാന്‍പാകിസ്ഥാന്‍ തീവ്രവാദികള്‍കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.