Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രതിഷേധം ശക്തം;’കോണ്‍ഗ്രസ്’ കഴിഞ്ഞ് വീണ്ടും കല്ലിടും

കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുപോലെ കല്ലിടല്‍ കമ്പനി പിന്‍വാങ്ങിയതായും കെ റെയില്‍ അറിയിച്ചു. കൂടാതെ സര്‍വേ നടത്തുന്ന കമ്പനികള്‍ തങ്ങളുടെ പണി നിര്‍ത്തിവച്ച പ്രഖ്യാപനവും ഉണ്ടായി. സിപിഎമ്മിന്റെ തിരക്കഥയ്‌ക്ക് അനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ എല്ലാം. ഇനി പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്ന പത്തിനു ശേഷം കല്ലുകളുമായി വീണ്ടും രംഗത്തിറങ്ങും.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Apr 6, 2022, 08:30 am IST
inKerala

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേ തത്കാലം നിര്‍ത്തിവച്ചത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണക്കിലെടുത്ത്. പാര്‍ട്ടിയുടെ ഏറ്റവും വലിയ പരിപാടി നടക്കുമ്പോള്‍ വിവാദം വേണ്ടെന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധതിരിക്കുന്ന മറ്റൊന്നും വേണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

പാര്‍ട്ടി പരിപാടി കഴിഞ്ഞ ശേഷം വീണ്ടും കല്ലിടല്‍ തുടങ്ങുമെന്നാണ് സൂചന. പ്രതിഷേധം കനക്കുന്നതിനാല്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടനുസരിച്ച് തത്ക്കാലം കല്ലിടല്‍ നിര്‍ത്തിവയ്‌ക്കുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ  വിജയകരമായ നടത്തിപ്പിന് ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ കളക്ടര്‍ മാരെയും പോലീസിനെയും ഉപയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി എന്നാണ് വിവരം.  

സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉടലെടുത്തപ്പോഴും എന്തുവില കൊടുത്തും കല്ലിടലുമായി മുന്നോട്ടു പോകുമെന്നും വികസനമാണ് മുഖ്യലക്ഷ്യമെന്നും പറഞ്ഞ മുഖ്യമന്ത്രിയാണ് കല്ലിടല്‍ തത്ക്കാലം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്കിയത്. കല്ലിടാന്‍ പോയ പ്രദേശത്തെല്ലാം കനത്ത പ്രതിഷേധമാണുയര്‍ന്നത്.  

സംസ്ഥാന വ്യാപകമായും പ്രതിഷേധം ഉടലെടുത്തു. ഇതിനെതിരേ സിപിഎം വീടു വീടാന്തരം പ്രചാരണം നടത്തി ബോധവത്ക്കരണത്തിന് ശ്രമിച്ചെങ്കിലും ജനം തള്ളി. എങ്ങും കനത്ത പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ ഘട്ടത്തില്‍ കല്ലുമായി പോയാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്  വലിയ ക്ഷീണം സംഭവിക്കാനിടയാക്കും.  

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസിന് പ്രതിനിധികള്‍ എത്തുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടമാണ് തുടര്‍ ഭരണം ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ കണ്ടെത്തല്‍. ഇതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വസിപ്പിച്ചിരിക്കുന്നതും. അതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ സംസ്ഥാനത്ത് വികസനത്തിന്റെ പേരില്‍ കലാപം നടക്കുന്നതായി മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ അറിഞ്ഞാല്‍ പിണറായിക്കും കേരളത്തിലെ മറ്റ്  സിപിഎം നേതാക്കള്‍ക്കും നാണക്കേടാകും.  

വികസനത്തിന്റെ പേരിലുള്ള സംഘര്‍ഷം പശ്ചിമ ബംഗാളിലെ പോലെ പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലേക്ക് മാറുമെന്നും തുറന്ന ചര്‍ച്ചയ്‌ക്ക് ഇടയാക്കുമെന്നും സംസ്ഥാന നേതൃത്വം ഭയപ്പെടുന്നു. പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനും ഇടയാക്കും. ഈ സാഹചര്യം വരുത്തിവയ്‌ക്കരുതെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. കല്ലിടലിനെതിരേയുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നവരില്‍ അധികവും വീട്ടമ്മമാരാണ്. കല്ലിടല്‍ തുടര്‍ന്നാല്‍  സമരം വ്യാപകമാകും. മാധ്യമങ്ങള്‍ ഇതിന് പ്രാധാന്യം നല്കുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മങ്ങലേല്‍ക്കും.

കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുപോലെ കല്ലിടല്‍ കമ്പനി പിന്‍വാങ്ങിയതായും കെ റെയില്‍ അറിയിച്ചു. കൂടാതെ സര്‍വേ നടത്തുന്ന കമ്പനികള്‍ തങ്ങളുടെ പണി നിര്‍ത്തിവച്ച പ്രഖ്യാപനവും ഉണ്ടായി. സിപിഎമ്മിന്റെ തിരക്കഥയ്‌ക്ക് അനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ എല്ലാം. ഇനി പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്ന പത്തിനു ശേഷം കല്ലുകളുമായി വീണ്ടും രംഗത്തിറങ്ങും.

Tags: സില്‍വര്‍ ലൈന്‍ പദ്ധതിസര്‍വേK rail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.