Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ മുസ്ലീം പള്ളികള്‍ പണിയാന്‍ 70 കോടിയുടെ വിദേശ ഫണ്ട്; കേരളത്തില്‍ നിന്നുള്ള എന്‍ജിഒ നിരീക്ഷണത്തില്‍

വിദേശത്തുള്ള വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ലഭിച്ച പണം കശ്മീരിലെ ബാരാമുള്ളയിലെ രണ്ട് താമസക്കാര്‍ വഴി വകമാറ്റുകയായിരുന്നു. അവരാണ് മസ്ജിദുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ബില്ലുകള്‍ അടയ്‌ക്കുകയും ചെയ്തത്.എഴുപത് കോടി രൂപയുടെ വിദേശഫണ്ടാണ് ഈ സംഘടന പള്ളി നിര്‍മാണത്തിനായി വകമാറ്റി ചെലവഴിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ആഗസ്തില്‍ ആഭ്യന്തര മന്ത്രാലയം ഇവരുടെ വിദേശഫണ്ടിങ് തടഞ്ഞു. പഞ്ചാബ് പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഈ വിഷയത്തില്‍ ജാഗ്രതാനിര്‍ദേശം നല്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 09:46 am IST
in India

ജലന്ധര്‍: പഞ്ചാബ് അതിര്‍ത്തി മേഖലയില്‍ മുസ്ലീംപള്ളികള്‍ പണിയാന്‍ വിദേശഫണ്ട് വക മാറ്റിയ എന്‍ജിഒയ്‌ക്കെതിരെ അന്വേഷണം. കേരളം കേന്ദ്രമായ റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ആര്‍സിഎഫ്‌ഐ) ആണ് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. പഞ്ചാബില്‍ ഒരു യൂണിറ്റ് പോലുമില്ലാത്ത ഈ എന്‍ജിഒ ഫരീദ്‌കോട്ട് ജില്ലയില്‍ മൂന്ന് പള്ളികള്‍ പണിയുന്നതിനാണ് ധനസഹായം നല്കിയെന്നാണ് ആരോപണം.  2015 നും 2017 നും ഇടയില്‍ നിര്‍മിച്ച മസ്ജിദുകള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 40-70 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

വിദേശത്തുള്ള വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ലഭിച്ച പണം കശ്മീരിലെ ബാരാമുള്ളയിലെ രണ്ട് താമസക്കാര്‍ വഴി വകമാറ്റുകയായിരുന്നു. അവരാണ് മസ്ജിദുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ബില്ലുകള്‍ അടയ്‌ക്കുകയും ചെയ്തത്.എഴുപത് കോടി രൂപയുടെ വിദേശഫണ്ടാണ് ഈ സംഘടന പള്ളി നിര്‍മാണത്തിനായി വകമാറ്റി ചെലവഴിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ആഗസ്തില്‍ ആഭ്യന്തര മന്ത്രാലയം ഇവരുടെ വിദേശഫണ്ടിങ് തടഞ്ഞു. പഞ്ചാബ് പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഈ വിഷയത്തില്‍ ജാഗ്രതാനിര്‍ദേശം നല്കിയിരുന്നു.

ഫിറോസ്പൂര്‍, തരണ്‍ തരണ്‍, അമൃത്സര്‍, ഗുരുദാസ്പൂര്‍, പത്താന്‍കോട്ട് എന്നീ അതിര്‍ത്തി ജില്ലകളിലായി ഇരുന്നൂറിലധികം മസ്ജിദുകളാണുള്ളത്. ഇവയില്‍ പലതും അടുത്തിടെ നിര്‍മിച്ചവയാണ്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇവരുടെ സ്ഥലവും അന്വേഷണ വിധേയമാണ്.  അതേസമയം 2000ല്‍ തുടങ്ങിയ ഈ സംഘടനയ്‌ക്ക് പഞ്ചാബില്‍ യൂണിറ്റ് ഇല്ലെന്നും ആരോപണങ്ങള്‍ക്കുള്ള വിശദമായ മറുപടി ഇതിനകം ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും ആര്‍സിഎഫ്‌ഐ വക്താവെന്ന് അവകാശപ്പെടുന്ന സലാം ഉസ്താദ് പറഞ്ഞു. ആര്‍സിഎഫ്ഐ സാമൂഹിക സേവനത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഫണ്ടിങ് തടയുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

2000-ല്‍ സ്ഥാപിതമായ ഒരു സര്‍ട്ടിഫൈഡ് നോണ്‍-ഡിനോമിനേഷന്‍ ഓര്‍ഗനൈസേഷനെന്നാണ് ആര്‍സിഎഫ്ഐ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും. ദേശീയ അന്തര്‍ദേശീയ ഫണ്ടിങ് ഏജന്‍സികളുടെയും വ്യക്തിഗത സ്വകാര്യ ദാതാക്കളുടെയും പിന്തുണയോടെ 24 സംസ്ഥാനങ്ങളിലായി ഏകദേശം 2.35 ദശലക്ഷം ആളുകളിലേക്ക് സംഘടന നേരിട്ട് എത്തിയിട്ടുണ്ടെന്നും വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

Tags: keralaജമ്മുmosquepunjabമസ്ജിദ്ഫണ്ട്മുസ്ലിം പള്ളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.