Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരക്കളി കലാകാരനെ വിലക്കിയ സിപിഎം ഇപ്പോള്‍ വിലപിക്കുന്നു; പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെതിരേ പ്രതിഷേധം രൂക്ഷം

മുപ്പത്തേഴു വര്‍ഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സജീവമായ, അക്കാദമി അവാര്‍ഡ് ജേതാവായ വിനോദ് പണിക്കരുടെ മകന്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്തെ കാവായ കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും പരിസരത്ത് തന്നെയുള്ള കാവായ കുണിയന്‍ പറമ്പത്ത് ഭഗവതീ ക്ഷേത്രത്തിലുമുള്ള പ്രവേശനത്തിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Mar 16, 2022, 09:58 am IST
in Kerala

കണ്ണൂര്‍: കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തില്‍ പൂരക്കളി കലാകാരനെ അനുഷ്ഠാനത്തില്‍നിന്ന് വിലക്കിയ സിപിഎം, പ്രതിഷേധത്തില്‍ നിന്നു രക്ഷപ്പെടാന്‍ വിലപിക്കുന്നു. മകന്‍ മുസ്ലിം സമുദായത്തില്‍നിന്ന് വിവാഹം ചെയ്തതിന്റെ പേരിലാണ് പൂരക്കളി പണിക്കരെ അവകാശമായ ആചാരാനുഷ്ഠാനത്തില്‍ നിന്ന് ക്ഷേത്ര സമിതി വിലക്കിയത്. പയ്യന്നൂര്‍ കരിവെള്ളൂര്‍ സിപിഎമ്മിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ‘പാര്‍ട്ടി ഗ്രാമ’മാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മുകാര്‍ തന്നെയാണ് പൂരക്കളി കലാകാരനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.  

മുപ്പത്തേഴു വര്‍ഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സജീവമായ, അക്കാദമി അവാര്‍ഡ് ജേതാവായ വിനോദ് പണിക്കരുടെ മകന്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്തെ കാവായ കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും പരിസരത്ത് തന്നെയുള്ള കാവായ കുണിയന്‍ പറമ്പത്ത് ഭഗവതീ ക്ഷേത്രത്തിലുമുള്ള പ്രവേശനത്തിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി.

കരിവെള്ളൂര്‍ കുണിയന്‍, പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിപ്പണിക്കരാണ് വിനോദ്. ഇത്തവണയും രണ്ട് ക്ഷേത്രങ്ങളിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിക്കും മറത്തുകളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു. മകന്‍ വിവാഹം കഴിച്ച ഇസ്ലാം മതത്തില്‍പ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ നിന്ന് ക്ഷേത്ര ചടങ്ങുകള്‍ക്കായി വിനോദിനെ ആചാരപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്ര ഭാരവാഹികളുടെ നിലപാട്.  

മറ്റൊരു വീട്ടിലേക്ക് മാറി ചടങ്ങു നടത്തിയാല്‍ പങ്കെടുപ്പിക്കാമെന്ന് വ്യവസ്ഥ വച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. മകനെ വീട്ടില്‍ നിന്ന് ഇറക്കിവിടാനും ഉദ്ദേശിക്കുന്നില്ലെന്ന് വിനോദ് പണിക്കര്‍ പറയുന്നു. അങ്ങനെ മക്കളെ ഇറക്കിവിട്ട് ക്ഷേത്രത്തില്‍ പോകാന്‍ താത്പര്യമില്ലെന്നാണ് പണിക്കരുടെ നിലപാട്. ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധവും വ്യാപകമായി.  

കുണിയന്‍ പറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന് പകരം മറ്റൊരാളെ ഏല്‍പ്പിച്ച് കളി നടത്തുകയാണ്. ദേവപ്രശ്‌ന തീരുമാന പ്രകാരമാണ് വിലക്കെന്നാണ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. വിവാദത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഡിവൈഎഫ്ഐ ക്ഷേത്ര സമിതിക്കെതിരേ പ്രകടനം നടത്തി. സിപിഎം നേതാവ് ഇ.പി. ജയരാജന്‍ സമിതിയെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കി. എന്നാല്‍, സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരേ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാണ്.

Tags: keralacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.