Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ടവരുണ്ടോ യുപിയില്‍ 18 സീറ്റുകള്‍ വരെ നേടിയ കമ്മ്യൂണിസ്റ്റുകാരെ

2007ലെ തിരഞ്ഞെടുപ്പ്സിപിഐയ്‌ക്കും സിപിഎമ്മിനും ഇരട്ട ഞെട്ടലുണ്ടാക്കി. യുപിയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റ സീറ്റുമില്ലാത്ത തെരഞ്ഞെടുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 02:50 pm IST
in India

ലക്‌നോ: നിരവധി എംഎല്‍എ മാരെ മാത്രമല്ല എംപിമാരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭാവന ചെയ്ത സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. രണ്ടാം തെരഞ്ഞെടുപ്പു മുതല്‍ യുപി നിയമസഭയില്‍ ചെങ്കൊടിയുടെ വജയികളുണ്ടായിരുന്നു.  18 സീറ്റുകള്‍ വരെ കിട്ടിയ ചരിത്രമുണ്ട്.എന്നാല്‍ അവസാന നാലു തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ കെട്ടിവെച്ച കാശുപോലും നല്‍കാതെ യുപി തോല്‍പിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 1951 മുതല്‍ ഒരു ദേശീയ പാര്‍ട്ടിയായി യുപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, 1951 ല്‍ 43 അസംബ്ലി സീറ്റുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

1957ലെ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

1962ല്‍ സിപിഐ 14 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി.  1967ല്‍  പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐയും സിപിഎമ്മും  വെവ്വേറെ മത്സരിച്ചു. സിപിഐ 13 സീറ്റും സിപിഎം ഒരു സീറ്റു നേടി.1969 ല്‍ സിപിഐയുടെ സീറ്റ് നാലായി കുറഞ്ഞു. സിപിഎം ഒരു സീറ്റ് നിലനിര്‍ത്തി.

1974ലെ  തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ 18 സീറ്റുകള്‍ നേടി വലിയ കുതിപ്പ് ഉണ്ടാക്കിയത്. സിപിഐ 16 പേരെ ജയിപ്പിച്ചപ്പോള്‍ സിപിഎമ്മിന് രണ്ട് എം എല്‍എ മാരെ കിട്ടി.

1977ല്‍ സിപിഐ 9 സീറ്റും സിപിഎം ഒരു സീറ്റും നേടി. മത്സരിക്കാന്‍ തുടങ്ങിയിട്ട് സിപിഎമ്മിന് സീറ്റ് കിട്ടാതിരുന്ന തെരഞ്ഞെടുപ്പായിരുന്നു 1980 ലേത്.സിപിഐയ്‌ക്ക് 7 സീറ്റ് കിട്ടി.1985 ല്‍ സിപിഎം രണ്ടു സീറ്റുമായി തിരികെ വന്നു. സിപഐയക്ക് കിട്ടിയത് ആറ് സീറ്റ്.

1989ല്‍ സിപിഐക്ക് 6 ഉം സിപിഎമ്മിന് രണ്ടു സീറ്റും 91 ല്‍ യഥാക്രമം 4ഉം ഒന്നുമായും 93 ല്‍ 3 ഉം ഒന്നുമായി കുറഞ്ഞു.

1996 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി യുപിയില്‍ സിപിഎം സിപിഐയെ മറികടന്നു. സിപിഎമ്മിന് നാലു സീറ്റ് കിട്ടിയപ്പോള്‍ സിപിഐ ഒന്നിലൊതുങ്ങി.

2002ല്‍ സിപിഐ ഒരു സീറ്റും നേടിയില്ല. സിപിഎം രണ്ടു സീറ്റിലൊതുങ്ങി.

2007ലെ തിരഞ്ഞെടുപ്പ്സിപിഐയ്‌ക്കും സിപിഎമ്മിനും ഇരട്ട ഞെട്ടലുണ്ടാക്കി.  യുപിയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റ സീറ്റുമില്ലാത്ത തെരഞ്ഞെടുപ്പ്.

അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും (2012,2017) സീറ്റൊന്നും കിട്ടാതെ ഇരുപാര്‍ട്ടികളും പൂജ്യന്മാരായി.

ഇത്തവണ മത്സരിക്കാന്‍ ആളെകിട്ടാതെ വിഷമിക്കുകയായിരുന്നു ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. മൂന്നിടത്തു മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. മൂന്നു സംവരണ മണ്ഡലങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.ഡിയോറിയയിലെ സലേംപൂര്‍ (സംവരണം)മണ്ഡനത്തില്‍  സതീഷ് കുമാര്‍ ആറാംസ്ഥാനത്തും ചന്ദൗലിയിലെ ചക്കിയ (സംവരണം) മണ്ഡലത്തില്‍  ജനിനാഥ് എട്ടാം സ്ഥാനത്തും അലഹബാദിലെ കൊറാവോ (സംവരണം)മണ്ഡലത്തില്‍  ചിരഞ്ചുലാല്‍ 12-ാം സ്ഥാനത്തും എത്തി പാര്‍ട്ടി സ്ഥാനാര്‍്ത്ഥികള്‍ ദയനീയ പ്രകടനം കാഴ്‌ചെവെച്ചു

Tags: cpmcpiഉത്തര്‍പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.