Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സെലന്‍സ്‌കിയെ പിടിക്കാന്‍ ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പുടിന്റെ സെപ്റ്റ്‌സ്‌നാസ് ; രക്ഷപ്പെടുത്താന്‍ യുഎസ്,യുകെ കമാന്‍ഡോകള്‍

ഏത് വിധേനെയും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയെ ജീവനോടെ ഉക്രൈനില്‍ നിന്നും പുറത്തുകടത്താന്‍ യുഎസ് പ്രത്യേക ദൗത്യസേനയും ബ്രിട്ടന്റെ കമാന്‍ഡോകളും രംഗത്ത്. പക്ഷെ സെലന്‍സ്‌കിയെ ജീവനോടെ പിടിക്കാന്‍ പുടിന്റെ സെപ്റ്റ്‌സ്‌നാസ് എന്ന പ്രത്യേക സേന ജാഗ്രതിയിലാണ്. ഇവരുടെ കണ്ണുവെട്ടിച്ച് സെലന്‍സ്‌കിയെ രക്ഷപ്പെടുത്താന്‍ യുഎസ്-യുകെ കമാന്‍ഡോകള്‍ക്കാവുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 04:09 pm IST
inWorld
ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പുടിന്‍റെ സെപ്റ്റ്‌സ്‌നാസ് (ഇടത്ത്), യുഎസ് കമാന്‍ഡോ (വലത്ത്)

ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പുടിന്‍റെ സെപ്റ്റ്‌സ്‌നാസ് (ഇടത്ത്), യുഎസ് കമാന്‍ഡോ (വലത്ത്)

കീവ്: ഏത് വിധേനെയും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയെ ജീവനോടെ ഉക്രൈനില്‍ നിന്നും പുറത്തുകടത്താന്‍ യുഎസ് പ്രത്യേക ദൗത്യസേനയും ബ്രിട്ടന്റെ കമാന്‍ഡോകളും രംഗത്ത്. പക്ഷെ സെലന്‍സ്‌കിയെ ജീവനോടെ പിടിക്കാന്‍ പുടിന്റെ സെപ്റ്റ്‌സ്‌നാസ് എന്ന പ്രത്യേക സേന ജാഗ്രതിയിലാണ്. ഇവരുടെ കണ്ണുവെട്ടിച്ച് സെലന്‍സ്‌കിയെ രക്ഷപ്പെടുത്താന്‍ യുഎസ്-യുകെ കമാന്‍ഡോകള്‍ക്കാവുമോ?

റഷ്യയുടെ സ്‌പെറ്റ്‌സ്‌നാസ് എന്ന പ്രത്യേക രഹസ്യസേന സെലന്‍സ്‌കിയെ തേടിയുള്ള തിരച്ചിലിലാണ്. റഷ്യന്‍ സായുധസേനയുടെ ഒരു സ്വതന്ത്ര യൂണിറ്റാണ് സ്‌പെറ്റ്‌നാസ്. വിദേശരാജ്യങ്ങളില്‍ അതീവ ജാഗ്രതവേണ്ട ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നവരാണ് സെപ്റ്റ്‌സ്‌നാസ്. അതീവരഹസ്യ ദൗത്യങ്ങള്‍, വിദേശരാജ്യങ്ങളിലെ ആഭ്യന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ കുന്നൂകൂട്ടുന്നതിനെതിരെയുള്ള തന്ത്രപരമായ നീക്കങ്ങള്‍ എന്നിങ്ങനെ സങ്കീര്‍ണ്ണദൗത്യങ്ങളിലേര്‍പ്പെട്ട് പരിചയമുള്ള സ്‌പെറ്റ്‌നാസുകളാണ് ഇപ്പോള്‍ സെലന്‍സ്‌കിയെ പിടിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. ക്രൈമിയന്‍ യുദ്ധമുണ്ടായപ്പോള്‍ പല സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തത് സെപ്റ്റ്‌സ്‌നാസിന്റെ രഹസ്യനീക്കങ്ങളിലൂടെയാണ്.

ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പ്രധാന ദൗത്യം നിര്‍വ്വഹിച്ചത് സെപ്റ്റ്‌സ്‌നാസാണ്.  റഷ്യന്‍, സിറിയന്‍ വ്യോമസേനയുടെയും റഷ്യയുടെ പ്രതിരോധ സേനയുടെയും സഹായത്തോടെ 327 ഐഎസ് ഐഎസ് തീവ്രവാദികളെയും അവരുടെ 134 ഒളികേന്ദ്രങ്ങളും 17 നിരീക്ഷണപോസ്റ്റുകളും 7 ആയുധസംഭരണശാലകളും അഞ്ച് ഭൂഗര്‍ഭ സംഭരണകേന്ദ്രവും 2020 ആഗസ്ത് 17 മുതല്‍ 24 വരെയുള്ള ഒറ്റയാഴ്ചകൊണ്ട് തകര്‍ത്തവരാണ് സെപ്റ്റ്‌സ്‌നാസുകള്‍.  

എന്നാല്‍ യുഎസ്, യുകെ കമാന്‍ഡോകള്‍ എന്തായാലും സെലന്‍സ്‌കിയെ ഉക്രൈനില്‍ നിന്നും ജീവനോടെ പുറത്തുകടത്തുക എന്ന ഉയര്‍ന്ന റിസ്‌കുള്ള രക്ഷാദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. യുഎസ്, യുകെ, ഉക്രൈന്‍ കമാന്‍ഡോകള്‍ ലിത്വാനിയയിലാണ് ക്യാമ്പ് ചെയ്യുന്നത്. അവിടെ നിന്നാണ് രക്ഷപ്പെടുത്തല്‍ ദൗത്യത്തിനുള്ള പ്രാഥമിക ആസൂത്രണം നടത്തുന്നത്. സെലന്‍സ്‌കിയെ വധിക്കാനുള്ള മൂന്ന് ശ്രമങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ഡബിള്‍ ഏജന്റുമാര്‍ രക്ഷപ്പെടുത്തിയതായി യുകെ പത്രമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അമേരിക്കയുടെ രക്ഷപ്പെടുത്തല്‍ നിര്‍ദേശത്തെ സെലന്‍സ്‌കി തള്ളിക്കളഞ്ഞിരുന്നു. ‘എനിക്ക് ഒളിച്ചോടേണ്ട. ആയുധം തരൂ’- എന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. എന്നാല്‍ ഇപ്പോള്‍ രക്ഷപ്പെടുത്താനുള്ള യുഎസ്, യുകെ ദൗത്യസേനയുടെ ശ്രമത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാണ്. എന്തായാലും ലോകം കാണാന്‍പോകുന്ന ഏറ്റവും വലിയ കമാന്‍ഡോ ഏറ്റുമുട്ടലിന് അങ്ങിനെ ഉക്രൈന്‍ സാക്ഷിയാകും.

Tags: റഷ്യന്‍ ഉക്രൈന്‍ യുദ്ധംസെപ്റ്റ്‌സ്‌നാസ്ISISSyriaറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍സെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.