Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിലെ ഹണിട്രാപ്പിനൊരുങ്ങിയ നിസയും നൗഫിയയും വലയിലായി; കുടുങ്ങിയത് ഡോക്ടറില്‍ നിന്നും 3 ലക്ഷം തട്ടാന്‍ ശ്രമിച്ചപ്പോള്‍

നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 10:33 pm IST
in Kerala
ഹണിട്രാപ് കേസില്‍ കുടുങ്ങിയ കായംകുളം സ്വദേശിനി നിസയും മണ്ണുത്തി സ്വദേശിനി നൗഫിയയും

ഹണിട്രാപ് കേസില്‍ കുടുങ്ങിയ കായംകുളം സ്വദേശിനി നിസയും മണ്ണുത്തി സ്വദേശിനി നൗഫിയയും

തൃശൂര്‍: നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.

ഡോക്ടറുടെ വാട്‌സാപ്പിലേക്ക് മണ്ണൂത്തി സ്വദേശിനി നൗഫിയ തുടര്‍ച്ചയായി പ്രണയ സന്ദേശം അയച്ചിരുന്നു. ഇത് കണ്ട് ഡോക്ടര്‍ ആദ്യമൊന്നും മറുപടി അയച്ചില്ല. എന്നാല്‍ പിന്നീട് നൗഫിയ രീതി മാറ്റി ഭീഷണിയായി. തന്നെ പീഢിപ്പിച്ചു എന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ പ്രതികരിച്ചില്ല. പിന്നീട്  ഒരു പുരുഷന്‍ വിദേശത്ത് നിന്നും ഭീഷണിയോടെ വിളിച്ചു. ഇന്‍റര്‍നെറ്റ് കോളിലൂടെയായിരുന്നു വിളിച്ചത്. ഈ ഭീഷണി കൂടിയായപ്പോഴാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പിന്നീട് ഡോക്ടര്‍ക്ക് വേണ്ടി പൊലീസാണ് ഈ വാട്‌സാപ്പ് ഉപയോഗിച്ചത്. ഹണിട്രാപ്പാണെന്ന് വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മൂന്ന് ലക്ഷം വേണമെന്ന് നൗഫിയ ആവശ്യപ്പെട്ടപ്പോള്‍ തുക നല്‍കാമെന്ന് പൊലീസ് വാട്‌സാപ്പില്‍ അറിയിച്ചു.

പിന്നീടാണ് ബെംഗളൂരുവില്‍ നിന്നും ഒരു യുവതി പണം കൈപ്പറ്റാന്‍ തൃശൂരില്‍ എത്തിയത്. തൃശൂരില്‍ ട്രെയിനില്‍ വന്നിറങ്ങിയ യുവതി വാട്‌സാപ്പില്‍ ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പണവുമായി നില്‍ക്കുന്ന സ്ഥലവും വാഹനവും പറഞ്ഞു കൊടുത്തു. ബെംഗളൂരുവില്‍ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുന്ന കായംകുളം സ്വദേശി നിസയായിരുന്നു പണം കൈപ്പറ്റാന്‍ വന്നത്. വാഹനത്തിനടുത്തെത്തിയ നിസയെ പൊലീസ് അറസ്റ്റ് ചെയ്തു.

അധികം വൈകാതെ നിസയുടെ ഫോണില്‍ നൗഫിയയുടെ കാള്‍ വന്നു. മൂന്നു ലക്ഷം തനിക്ക് നല്‍കണമെന്നും നഗരത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്നും ചോദിച്ചായിരുന്നു നൗഫിയയുടെ കാള്‍. നഗരത്തിലെ ഒരു സ്ഥലം പറഞ്ഞുറപ്പിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തുനിന്ന നൗഫിയയെ പൊലീസ് പിടികൂടി.

ഇനി ഡോക്ടറെ ഭീഷണിപ്പെടുത്തിയ പുരുഷനെ കൂടി പിടികൂടാനുണ്ട്. ഇതിന് സിബി ഐ വഴി ഇന്‍റര്‍പോളിന്റെ സഹായം തേടുമെന്ന് പൊലീസ് പറഞ്ഞു. 

Tags: Thrissurകേസ്Kayamkulamമണ്ണുത്തിHoneytrapനിസനൗഫിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.