Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിലെ ഹണിട്രാപ്പിനൊരുങ്ങിയ നിസയും നൗഫിയയും വലയിലായി; കുടുങ്ങിയത് ഡോക്ടറില്‍ നിന്നും 3 ലക്ഷം തട്ടാന്‍ ശ്രമിച്ചപ്പോള്‍

നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 10:33 pm IST
in Kerala
ഹണിട്രാപ് കേസില്‍ കുടുങ്ങിയ കായംകുളം സ്വദേശിനി നിസയും മണ്ണുത്തി സ്വദേശിനി നൗഫിയയും

ഹണിട്രാപ് കേസില്‍ കുടുങ്ങിയ കായംകുളം സ്വദേശിനി നിസയും മണ്ണുത്തി സ്വദേശിനി നൗഫിയയും

തൃശൂര്‍: നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.

ഡോക്ടറുടെ വാട്‌സാപ്പിലേക്ക് മണ്ണൂത്തി സ്വദേശിനി നൗഫിയ തുടര്‍ച്ചയായി പ്രണയ സന്ദേശം അയച്ചിരുന്നു. ഇത് കണ്ട് ഡോക്ടര്‍ ആദ്യമൊന്നും മറുപടി അയച്ചില്ല. എന്നാല്‍ പിന്നീട് നൗഫിയ രീതി മാറ്റി ഭീഷണിയായി. തന്നെ പീഢിപ്പിച്ചു എന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ പ്രതികരിച്ചില്ല. പിന്നീട്  ഒരു പുരുഷന്‍ വിദേശത്ത് നിന്നും ഭീഷണിയോടെ വിളിച്ചു. ഇന്‍റര്‍നെറ്റ് കോളിലൂടെയായിരുന്നു വിളിച്ചത്. ഈ ഭീഷണി കൂടിയായപ്പോഴാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പിന്നീട് ഡോക്ടര്‍ക്ക് വേണ്ടി പൊലീസാണ് ഈ വാട്‌സാപ്പ് ഉപയോഗിച്ചത്. ഹണിട്രാപ്പാണെന്ന് വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മൂന്ന് ലക്ഷം വേണമെന്ന് നൗഫിയ ആവശ്യപ്പെട്ടപ്പോള്‍ തുക നല്‍കാമെന്ന് പൊലീസ് വാട്‌സാപ്പില്‍ അറിയിച്ചു.

പിന്നീടാണ് ബെംഗളൂരുവില്‍ നിന്നും ഒരു യുവതി പണം കൈപ്പറ്റാന്‍ തൃശൂരില്‍ എത്തിയത്. തൃശൂരില്‍ ട്രെയിനില്‍ വന്നിറങ്ങിയ യുവതി വാട്‌സാപ്പില്‍ ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പണവുമായി നില്‍ക്കുന്ന സ്ഥലവും വാഹനവും പറഞ്ഞു കൊടുത്തു. ബെംഗളൂരുവില്‍ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുന്ന കായംകുളം സ്വദേശി നിസയായിരുന്നു പണം കൈപ്പറ്റാന്‍ വന്നത്. വാഹനത്തിനടുത്തെത്തിയ നിസയെ പൊലീസ് അറസ്റ്റ് ചെയ്തു.

അധികം വൈകാതെ നിസയുടെ ഫോണില്‍ നൗഫിയയുടെ കാള്‍ വന്നു. മൂന്നു ലക്ഷം തനിക്ക് നല്‍കണമെന്നും നഗരത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്നും ചോദിച്ചായിരുന്നു നൗഫിയയുടെ കാള്‍. നഗരത്തിലെ ഒരു സ്ഥലം പറഞ്ഞുറപ്പിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തുനിന്ന നൗഫിയയെ പൊലീസ് പിടികൂടി.

ഇനി ഡോക്ടറെ ഭീഷണിപ്പെടുത്തിയ പുരുഷനെ കൂടി പിടികൂടാനുണ്ട്. ഇതിന് സിബി ഐ വഴി ഇന്‍റര്‍പോളിന്റെ സഹായം തേടുമെന്ന് പൊലീസ് പറഞ്ഞു. 

Tags: Thrissurകേസ്Kayamkulamമണ്ണുത്തിHoneytrapനിസനൗഫിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.