Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷയെ വധിച്ചു ഹിന്ദുത്വയ്‌ക്ക് വാദിച്ചതിനാല്‍ ; സമൂഹമാധ്യമങ്ങളില്‍ വധം ആഘോഷിച്ച് ചിലര്‍; 2 സഹോദരിമാരുടെ കുടുംബത്തിന് 16 ലക്ഷം സഹായം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ വധിച്ചത് ഹിന്ദുത്വയ്‌ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷയുടെ കൊലപാതകം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിലെ ഒരു സംഘടനയുടെ പങ്ക് ഏതാണ്ട് വ്യക്തമായിരിക്കുന്നതായും പൊലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 06:39 pm IST
inIndia

ബെംഗളൂരു: ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ വധിച്ചത് ഹിന്ദുത്വയ്‌ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷയുടെ കൊലപാതകം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിലെ ഒരു സംഘടനയുടെ പങ്ക് ഏതാണ്ട് വ്യക്തമായിരിക്കുന്നതായും പൊലീസ് പറഞ്ഞു.

2015ല്‍ ഹര്‍ഷയ്‌ക്കെതിരെ “മങ്കാരു മുസ്ലിം” എന്ന ഫേസ്ബുക്ക് പേജില്‍ കൊലവിളി നടന്നിരുന്നതായി പറയുന്നു. ഹര്‍ഷയെ കൊല ചെയ്തതിന് ശേഷം അക്രമികള്‍ മറ്റൊരു പ്രകോപനപരമായ സന്ദേശം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറല്‍ ആവുകയും ചെയ്തു.

എസ്ഡിപി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്ക് കൊലപാതകവുമായുള്ള ബന്ധങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതുപോലെ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി അവരെ ഹിജാബ് പ്രശ്‌നമുയര്‍ത്താന്‍ ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്ന സംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

ഹര്‍ഷ ഹിന്ദു മതവുമായി ബന്ധപ്പെട്ട ചടങ്ങളുകള്‍ സംഘടിപ്പിക്കുന്നതിന് മുന്‍നിരയില്‍ നിന്ന വ്യക്തിയായിരുന്നു. പശുഹത്യ, പശുക്കടത്ത് എന്നിവയ്‌ക്കെതിരെ ശക്തമായി ഹര്‍ഷ നിലകൊണ്ടിരുന്നു. അതുപോലെ ഹി്ന്ദു അനുകൂല സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കാര്യത്തിലും ഹര്‍ഷ സജീവമായിരുന്നു. ഇത് പലരെയും വെറുപ്പിച്ചിരുന്നു. ഹര്‍ഷയുടെ കൊലപാതകത്തിലൂടെ ഹിന്ദു പ്രവര്‍ത്തകരുടെ ഉള്ളില്‍ ഭീതി വിതയ്‌ക്കുക എന്ന ലക്ഷ്യവും കൊലപാതകികള്‍ക്കുണ്ടായിരുന്നു.

ഹര്‍ഷയുടെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ അടിവേരുകള്‍ തേടുകയാണ് പൊലീസമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു. ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു.

അതേ സമയം ഹര്‍ഷയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഒഴുകുകയാണ്. രണ്ട് സഹോദരിമാരും പ്രായമുള്ള മാതാപിതാക്കളും ഉള്ള കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഹര്‍ഷ. കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സഹായം എത്തുന്നു. ഏകദേശം 16 ലക്ഷം രൂപ ഇതിനകം എത്തി. ഈ കൊലപാതകത്തിന് പിന്നിലുള്ളവരെ തൂക്കുകയര്‍ നല്‍കേണ്ടതുണ്ടെന്ന്  ബിജെപി എംപിയും ബിജെപി ദേശീയ യുവ മോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ പറഞ്ഞു. എന്നാല്‍ എസ്ഡി പി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന് ആരോപിക്കുന്നു.

Tags: ഹിജാബ് നിരോധനംഹര്‍ഷBajrang Dal activist HarshaHijabമങ്കാരു മുസ്ലിംഹിജാബ് തര്‍ക്കംHindutvaബജറംഗ് ദള്‍ഫെയ്സ്ബുക്ക്അന്വേഷണംSocial Mediaകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.