Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷയെ വധിച്ചു ഹിന്ദുത്വയ്‌ക്ക് വാദിച്ചതിനാല്‍ ; സമൂഹമാധ്യമങ്ങളില്‍ വധം ആഘോഷിച്ച് ചിലര്‍; 2 സഹോദരിമാരുടെ കുടുംബത്തിന് 16 ലക്ഷം സഹായം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ വധിച്ചത് ഹിന്ദുത്വയ്‌ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷയുടെ കൊലപാതകം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിലെ ഒരു സംഘടനയുടെ പങ്ക് ഏതാണ്ട് വ്യക്തമായിരിക്കുന്നതായും പൊലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 06:39 pm IST
in India

ബെംഗളൂരു: ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ വധിച്ചത് ഹിന്ദുത്വയ്‌ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷയുടെ കൊലപാതകം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിലെ ഒരു സംഘടനയുടെ പങ്ക് ഏതാണ്ട് വ്യക്തമായിരിക്കുന്നതായും പൊലീസ് പറഞ്ഞു.

2015ല്‍ ഹര്‍ഷയ്‌ക്കെതിരെ “മങ്കാരു മുസ്ലിം” എന്ന ഫേസ്ബുക്ക് പേജില്‍ കൊലവിളി നടന്നിരുന്നതായി പറയുന്നു. ഹര്‍ഷയെ കൊല ചെയ്തതിന് ശേഷം അക്രമികള്‍ മറ്റൊരു പ്രകോപനപരമായ സന്ദേശം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറല്‍ ആവുകയും ചെയ്തു.

എസ്ഡിപി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്ക് കൊലപാതകവുമായുള്ള ബന്ധങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതുപോലെ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി അവരെ ഹിജാബ് പ്രശ്‌നമുയര്‍ത്താന്‍ ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്ന സംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

ഹര്‍ഷ ഹിന്ദു മതവുമായി ബന്ധപ്പെട്ട ചടങ്ങളുകള്‍ സംഘടിപ്പിക്കുന്നതിന് മുന്‍നിരയില്‍ നിന്ന വ്യക്തിയായിരുന്നു. പശുഹത്യ, പശുക്കടത്ത് എന്നിവയ്‌ക്കെതിരെ ശക്തമായി ഹര്‍ഷ നിലകൊണ്ടിരുന്നു. അതുപോലെ ഹി്ന്ദു അനുകൂല സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കാര്യത്തിലും ഹര്‍ഷ സജീവമായിരുന്നു. ഇത് പലരെയും വെറുപ്പിച്ചിരുന്നു. ഹര്‍ഷയുടെ കൊലപാതകത്തിലൂടെ ഹിന്ദു പ്രവര്‍ത്തകരുടെ ഉള്ളില്‍ ഭീതി വിതയ്‌ക്കുക എന്ന ലക്ഷ്യവും കൊലപാതകികള്‍ക്കുണ്ടായിരുന്നു.

ഹര്‍ഷയുടെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ അടിവേരുകള്‍ തേടുകയാണ് പൊലീസമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു. ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു.

അതേ സമയം ഹര്‍ഷയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഒഴുകുകയാണ്. രണ്ട് സഹോദരിമാരും പ്രായമുള്ള മാതാപിതാക്കളും ഉള്ള കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഹര്‍ഷ. കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സഹായം എത്തുന്നു. ഏകദേശം 16 ലക്ഷം രൂപ ഇതിനകം എത്തി. ഈ കൊലപാതകത്തിന് പിന്നിലുള്ളവരെ തൂക്കുകയര്‍ നല്‍കേണ്ടതുണ്ടെന്ന്  ബിജെപി എംപിയും ബിജെപി ദേശീയ യുവ മോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ പറഞ്ഞു. എന്നാല്‍ എസ്ഡി പി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന് ആരോപിക്കുന്നു.

Tags: അന്വേഷണംSocial Mediaകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് നിരോധനംഹര്‍ഷBajrang Dal activist HarshaHijabമങ്കാരു മുസ്ലിംഹിജാബ് തര്‍ക്കംHindutvaബജറംഗ് ദള്‍ഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.