Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷി പട്ടിക വ്യാജം; ദേശാഭിമാനിയുടെ ‘രക്തസാക്ഷി’കളെത്തേടി ആലപ്പുഴയിലെ സഖാക്കള്‍

വ്യാജ രക്തസാക്ഷികളുടെ പട്ടികയുണ്ടാക്കി പാര്‍ട്ടിപത്രത്തിലൂടെ പ്രചരിപ്പിച്ച സിപിഎം നീക്കം തിരിച്ചടിക്കുന്നു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളി ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്‌ട്രീയം ആരോപിച്ച് മുതലെടുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം മരിച്ച 'സിപിഎം' പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി രക്തസാക്ഷികളാക്കാന്‍ ശ്രമം നടന്നത്.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Feb 23, 2022, 09:31 am IST
in Kerala

ആലപ്പുഴ: ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്ന് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുന്ന രക്തസാക്ഷിയെ തേടി അലയുകയാണ് സിപിഎം സഖാക്കള്‍. അഞ്ചര വര്‍ഷത്തിനിടെ ആര്‍എസ്എസുകാര്‍ ആലപ്പുഴ ജില്ലയില്‍ നാലു സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാണ് വ്യാജ പ്രചാരണം. എന്നാല്‍, ഇവയില്‍ ഒന്നുപോലും രാഷ്‌ട്രീയ കൊലപാതകമായിരുന്നില്ല.  

വയലാറില്‍ അഭിമന്യു എന്ന പാര്‍ട്ടി സഖാവിനെ 2019ല്‍ കൊലപ്പെടുത്തിയെന്നാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍, ഈ പേരില്‍ ഒരാളും വയലാറില്‍ കൊല്ലപ്പെട്ടിട്ടില്ല. പാര്‍ട്ടി മുഖപത്രം പറയുന്ന രക്തസാക്ഷി ആരാണെന്നാണ് സഖാക്കളും നാട്ടുകാരും ചോദിക്കുന്നത്.  

ആര്‍എസ്എസിനെതിരേ കുപ്രചാരണം നടത്തുന്നതിന് ഇല്ലാത്ത സഖാക്കളെയും രക്തസാക്ഷികളാക്കുകയാണ് സിപിഎമ്മും മുഖപത്രവും. 2016ല്‍ തവണക്കടവില്‍ ഷിബു, 2017ല്‍ കരുവാറ്റയില്‍ ജിഷ്ണു, അതേവര്‍ഷം ആലപ്പുഴയില്‍ മുഹമ്മദ് മുഹസിന്‍ എന്നിവരെയും ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്നാണ് ദേശാഭിമാനിയുടെ അവകാശവാദം. ഇതില്‍ ഷിബു ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. മദ്യപിച്ച് പ്രദേശവാസികളുമായി ഇയാള്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. എന്നാല്‍, അന്നത്തെ സ്ഥലം എംഎല്‍എയുടെയും പാര്‍ട്ടിയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസില്‍ കുടുക്കി.

ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നാണ് എതിര്‍ സംഘത്തിന്റെ ആക്രമണത്തില്‍ ജിഷ്ണു കൊല്ലപ്പെടുന്നത്. ഈ കേസിലും ആര്‍എസ്എസ് പ്രവര്‍ത്തകരാരും പ്രതികളല്ലെന്നതാണ് യാഥാര്‍ഥ്യം. ജിഷ്ണു മരിച്ചതിനു ശേഷമാണ് ഇയാള്‍ തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്ന് പ്രവര്‍ത്തകര്‍ പോലും അറിയുന്നത്. ഇതിലും കൗതുകകരമാണ് മുഹമ്മദ് മുഹസിനെ സഖാവായി പ്രഖ്യാപിച്ച് സിപിഎം നടത്തിയ പ്രചാരണം. ആലിശേരി ക്ഷേത്രോത്സവം ഒരുസംഘം യുവാക്കള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് ഭക്തര്‍ ചോദ്യം ചെയ്തു. ഇതിനിടെയാണ് മുഹസിന് പരിക്കേല്‍ക്കുകയും പിന്നീടു മരിക്കുകയുമുണ്ടായത്.

ആദ്യം മുഹസിന്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ചു രംഗത്തെത്തിയത് എസ്ഡിപിഐക്കാരായിരുന്നു. കൊലപാതകത്തിന് വര്‍ഗീയ നിറം നല്കാനും അതുവഴി മുതലെടുപ്പിനും മത ഭീകരവാദികള്‍ ശ്രമം നടത്തി. അപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നു പ്രചരിപ്പിച്ച് സിപിഎം മുഹസിനെ ഏറ്റെടുത്തത്.  

ഭരണ സ്വാധീനവും പോലീസ് ഇടപെടലും സിപിഎമ്മിന് തുണയായി. അങ്ങനെ രക്തസാക്ഷിപ്പട്ടികയില്‍ ഒരാളെക്കൂടി ഉള്‍പ്പെടുത്താന്‍ പാര്‍ട്ടിക്കായി. ഉത്സവ സംഘര്‍ഷങ്ങളിലും മദ്യലഹരിയിലെ ഏറ്റുമുട്ടലിലും ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയിലും കൊല്ലപ്പെട്ടവരെ സഖാക്കളായി പ്രഖ്യാപിച്ച് രക്തസാക്ഷികളുടെ എണ്ണം കൂട്ടുകയാണ് സിപിഎം. ദേശാഭിമാനിയാകട്ടെ ഇല്ലാത്ത സഖാക്കളെപ്പോലും രക്തസാക്ഷികളാക്കുന്നു.

Tags: fake newsആര്‍എസ്എസ്cpmalappuzhaരക്തസാക്ഷി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.