Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനവുമായി പുടിന്‍; എപ്പോള്‍ വേണമെങ്കിലും യുദ്ധം നടക്കാമെന്ന് ബൈഡന്‍; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

'ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത 'ആഴ്ചകളില്‍' അല്ലെങ്കില്‍ 'ദിവസങ്ങളില്‍' ആക്രമണം നടന്നേക്കാം.' ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്‌പ്പോഴും ഉണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 04:32 pm IST
in World

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത ‘ആഴ്ചകളില്‍’ അല്ലെങ്കില്‍ ‘ദിവസങ്ങളില്‍’ ആക്രമണം നടന്നേക്കാം.’ ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്‌പ്പോഴും ഉണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം കിഴക്കന്‍ ഉക്രൈനെ ഡോനെട്‌സ്‌ക് നഗരത്തില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചിരുന്നു. സര്‍ക്കാര്‍ കെട്ടിടത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റഷ്യയെ പിന്തുണയ്‌ക്കുന്ന വിമത വിഭാഗം സ്‌ഫോടനം നടന്ന വിവരം സ്ഥിരീകരിച്ചു. ഡോനെട്‌സ്‌ക് നഗരത്തില്‍ നിന്നും താമസക്കാരെ റഷ്യയിലെ റെസ്‌തോവിലേക്ക് മാറ്റുമെന്ന ഡോനട്‌സ്ട് പീപ്പിള്‍സ് റിപബ്ലിക്ക് നേതാവിന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് സ്‌ഫോടനം നടന്നത്.

ഉക്രൈനെ  പ്രശ്‌നം നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ശീതയുദ്ധകാലത്ത് ഉണ്ടായിരുന്ന ഭീഷണിയേക്കാള്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ബെലാറസ്, െ്രെകമിയ, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളിലെ റഷ്യന്‍ സൈനിക വിന്യാസം തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഉക്രൈയിനിലും സമീപത്തും 169,000 നും 190,000 ഇടയില്‍ റഷ്യന്‍ സൈനികര്‍ വിന്യസിച്ചിട്ടുണ്ട്. ജനുവരി 30നാണ് 100,000 സൈനികരെ വര്‍ദ്ധിപ്പിച്ചതെന്ന് നേരത്തെ യുഎസ് ആരോപിച്ചിരുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രൈനെ നേരെ സൈബര്‍ ആക്രണം നടത്തുന്നത് റഷ്യയാണെന്നാണ് ബ്രിട്ടന്റെയും യുഎസിന്റേയും ആരോപണം. യുദ്ധം ഒഴിവാക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. എന്നാല്‍ സൈനികരെ പിന്‍വലിക്കുകയാണെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രൈമിയ ഉപദ്വീപിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചതായും പിന്‍വാങ്ങുകയാണെന്നുമായിരുന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാല്‍ റഷ്യ സൈനികരെ പിന്‍വലിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ആണ് ചെയ്തതെന്നും ബൈഡന്‍ വ്യക്തമാക്കി.

Tags: Ukraineയുദ്ധംഉപഗ്രഹംVladimir Putinjoe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.