Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനവുമായി പുടിന്‍; എപ്പോള്‍ വേണമെങ്കിലും യുദ്ധം നടക്കാമെന്ന് ബൈഡന്‍; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

'ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത 'ആഴ്ചകളില്‍' അല്ലെങ്കില്‍ 'ദിവസങ്ങളില്‍' ആക്രമണം നടന്നേക്കാം.' ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്‌പ്പോഴും ഉണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 04:32 pm IST
in World

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത ‘ആഴ്ചകളില്‍’ അല്ലെങ്കില്‍ ‘ദിവസങ്ങളില്‍’ ആക്രമണം നടന്നേക്കാം.’ ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്‌പ്പോഴും ഉണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം കിഴക്കന്‍ ഉക്രൈനെ ഡോനെട്‌സ്‌ക് നഗരത്തില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചിരുന്നു. സര്‍ക്കാര്‍ കെട്ടിടത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റഷ്യയെ പിന്തുണയ്‌ക്കുന്ന വിമത വിഭാഗം സ്‌ഫോടനം നടന്ന വിവരം സ്ഥിരീകരിച്ചു. ഡോനെട്‌സ്‌ക് നഗരത്തില്‍ നിന്നും താമസക്കാരെ റഷ്യയിലെ റെസ്‌തോവിലേക്ക് മാറ്റുമെന്ന ഡോനട്‌സ്ട് പീപ്പിള്‍സ് റിപബ്ലിക്ക് നേതാവിന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് സ്‌ഫോടനം നടന്നത്.

ഉക്രൈനെ  പ്രശ്‌നം നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ശീതയുദ്ധകാലത്ത് ഉണ്ടായിരുന്ന ഭീഷണിയേക്കാള്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ബെലാറസ്, െ്രെകമിയ, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളിലെ റഷ്യന്‍ സൈനിക വിന്യാസം തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഉക്രൈയിനിലും സമീപത്തും 169,000 നും 190,000 ഇടയില്‍ റഷ്യന്‍ സൈനികര്‍ വിന്യസിച്ചിട്ടുണ്ട്. ജനുവരി 30നാണ് 100,000 സൈനികരെ വര്‍ദ്ധിപ്പിച്ചതെന്ന് നേരത്തെ യുഎസ് ആരോപിച്ചിരുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രൈനെ നേരെ സൈബര്‍ ആക്രണം നടത്തുന്നത് റഷ്യയാണെന്നാണ് ബ്രിട്ടന്റെയും യുഎസിന്റേയും ആരോപണം. യുദ്ധം ഒഴിവാക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. എന്നാല്‍ സൈനികരെ പിന്‍വലിക്കുകയാണെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രൈമിയ ഉപദ്വീപിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചതായും പിന്‍വാങ്ങുകയാണെന്നുമായിരുന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാല്‍ റഷ്യ സൈനികരെ പിന്‍വലിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ആണ് ചെയ്തതെന്നും ബൈഡന്‍ വ്യക്തമാക്കി.

Tags: Ukraineയുദ്ധംഉപഗ്രഹംVladimir Putinjoe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

വിദ്യാർത്ഥികളെ ആദരിച്ച് വിജയിയും രശ്മികയും; 180 റാങ്ക് ജേതാക്കൾക്ക് സ്കോളർഷിപ്പുകൾ നൽകി

ജര്‍മനി ഇന്ന് കളത്തില്‍; എതിരാളി കുറസാവോ, മത്സരം: രാത്രി 10.30ന്

330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

‘സനാതന ചിന്തയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.