Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനവുമായി പുടിന്‍; എപ്പോള്‍ വേണമെങ്കിലും യുദ്ധം നടക്കാമെന്ന് ബൈഡന്‍; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

'ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത 'ആഴ്ചകളില്‍' അല്ലെങ്കില്‍ 'ദിവസങ്ങളില്‍' ആക്രമണം നടന്നേക്കാം.' ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്‌പ്പോഴും ഉണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Janmabhumi Online by Janmabhumi Online
Feb 19, 2022, 04:32 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത ‘ആഴ്ചകളില്‍’ അല്ലെങ്കില്‍ ‘ദിവസങ്ങളില്‍’ ആക്രമണം നടന്നേക്കാം.’ ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്‌പ്പോഴും ഉണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം കിഴക്കന്‍ ഉക്രൈനെ ഡോനെട്‌സ്‌ക് നഗരത്തില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചിരുന്നു. സര്‍ക്കാര്‍ കെട്ടിടത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റഷ്യയെ പിന്തുണയ്‌ക്കുന്ന വിമത വിഭാഗം സ്‌ഫോടനം നടന്ന വിവരം സ്ഥിരീകരിച്ചു. ഡോനെട്‌സ്‌ക് നഗരത്തില്‍ നിന്നും താമസക്കാരെ റഷ്യയിലെ റെസ്‌തോവിലേക്ക് മാറ്റുമെന്ന ഡോനട്‌സ്ട് പീപ്പിള്‍സ് റിപബ്ലിക്ക് നേതാവിന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് സ്‌ഫോടനം നടന്നത്.

ഉക്രൈനെ  പ്രശ്‌നം നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ശീതയുദ്ധകാലത്ത് ഉണ്ടായിരുന്ന ഭീഷണിയേക്കാള്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ബെലാറസ്, െ്രെകമിയ, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളിലെ റഷ്യന്‍ സൈനിക വിന്യാസം തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഉക്രൈയിനിലും സമീപത്തും 169,000 നും 190,000 ഇടയില്‍ റഷ്യന്‍ സൈനികര്‍ വിന്യസിച്ചിട്ടുണ്ട്. ജനുവരി 30നാണ് 100,000 സൈനികരെ വര്‍ദ്ധിപ്പിച്ചതെന്ന് നേരത്തെ യുഎസ് ആരോപിച്ചിരുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രൈനെ നേരെ സൈബര്‍ ആക്രണം നടത്തുന്നത് റഷ്യയാണെന്നാണ് ബ്രിട്ടന്റെയും യുഎസിന്റേയും ആരോപണം. യുദ്ധം ഒഴിവാക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. എന്നാല്‍ സൈനികരെ പിന്‍വലിക്കുകയാണെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രൈമിയ ഉപദ്വീപിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചതായും പിന്‍വാങ്ങുകയാണെന്നുമായിരുന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാല്‍ റഷ്യ സൈനികരെ പിന്‍വലിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ആണ് ചെയ്തതെന്നും ബൈഡന്‍ വ്യക്തമാക്കി.

Tags: ഉപഗ്രഹംVladimir Putinjoe bidenUkraineയുദ്ധം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍
World

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

World

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

World

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

World

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

പുതിയ വാര്‍ത്തകള്‍

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies