Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ-റെയില്‍ വിരുദ്ധസമരം: പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നടക്കം എതിര്‍പ്പുകള്‍ ശക്തമാകുന്നു, പ്രതിരോധിക്കാനാവാതെ സിപിഎമ്മും സംസ്ഥാന ഭരണകൂടവും

ജില്ലയിലെ സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലാണ് സര്‍വ്വേയ്‌ക്ക് തുടക്കം കുറിച്ചത്. രണ്ടാം ദിവസ സര്‍വ്വേ മുതല്‍ തന്നെ പ്രതിഷേധവും തുടങ്ങിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ തങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുകയും സര്‍വ്വേയോട് നിസ്സഹകരിക്കുകയും ചെയ്തു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 19, 2022, 10:17 am IST
inKerala
ചൊവ്വ ധര്‍മ്മസമാജത്തിന് സമീപം കെ റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

ചൊവ്വ ധര്‍മ്മസമാജത്തിന് സമീപം കെ റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയെന്ന് വിശേഷിപ്പിച്ച് ആരംഭിക്കാനിരിക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പുകളാണ് ഉയരുന്നത്. പ്രതിരോധിക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ പതറുകയാണ് സിപിഎമ്മും സംസ്ഥാന ഭരണകൂടവും. 

പാര്‍ട്ടി കൊണ്ടുവരുന്ന പദ്ധതിക്കെതിരെ പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങളും പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടെ പ്രതിഷേധവുമായി മുന്നോട്ട് വരുന്നത് നേതൃത്വത്തിന് വലിയ തലവേദനയാവുകയാണ്. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ എതിര്‍പ്പുകളില്ലാതെ സര്‍വ്വേ പൂര്‍ത്തിയാക്കാനും അതുവഴി മറ്റു ജില്ലകളിലെ എതിര്‍പ്പുകള്‍ക്ക് തടയിടാനും കഴിയുമെന്ന കണക്കുകൂട്ടലുകളെല്ലാം സര്‍വ്വേ ആരംഭിച്ചതോടെ പൂര്‍ണമായും തെറ്റിയിരിക്കുകയാണ്. പ്രതിഷേധം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ഏറ്റവുമവസാനഘട്ടം നിര്‍മ്മാണം നടക്കേണ്ട കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമാദ്യം സര്‍വ്വേ ആരംഭിച്ചത്. 

ജില്ലയിലെ സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലാണ് സര്‍വ്വേയ്‌ക്ക് തുടക്കം കുറിച്ചത്. രണ്ടാം ദിവസ സര്‍വ്വേ മുതല്‍ തന്നെ പ്രതിഷേധവും തുടങ്ങിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ തങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുകയും സര്‍വ്വേയോട് നിസ്സഹകരിക്കുകയും ചെയ്തു. പലരും ചോദ്യാവലിക്ക് മറുപടി നല്‍കാതെ മാറി നില്‍ക്കുകയായിരുന്നു. 

പയ്യന്നൂര്‍ കാനം, കുഞ്ഞിമംഗലം, മാടായി, ഏഴോം, ചിറക്കല്‍, കണ്ണൂര്‍ തളാപ്പ്, താണ എന്നിവിടങ്ങളില്‍ കടുത്ത എതിര്‍പ്പുകളുയര്‍ന്നതിന് പുറമെ, സര്‍വ്വേക്കല്ലുകള്‍ പിഴുതു മാറ്റുന്നതു വരെ പ്രതിഷേധമെത്തി. ഏറ്റവുമൊടുവില്‍ ഇന്നലെ താഴെചൊവ്വയിലും നാട്ടുകാര്‍ സര്‍വ്വേക്കെത്തിയവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി. ചിറക്കലില്‍ പ്രതിഷേധിച്ചവരെ കോടതി റിമാന്‍ഡ് ചെയ്യുന്ന സ്ഥിതിവരെയുണ്ടായി.  

കെ-റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ബിജെപി ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍പ്പെട്ടവര്‍ സജീവമായി രംഗത്തുണ്ടെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രതികരിക്കാതെ മാറിനില്‍ക്കുന്ന അവസ്ഥയാണ്. എന്നാല്‍ പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരുമടക്കം പലയിടത്തും പരസ്യമായി സമരരംഗത്ത് സജീവമാണ്. പദ്ധതിക്ക് എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞുവെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം.

സര്‍വ്വേയില്‍ കല്ലിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കിയതോടെ ഈ പ്രചാരണത്തിന് ശക്തിയേറി. എന്നാല്‍ പദ്ധതിയുടെ ആവശ്യകത പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായവരെ പോലും കൃത്യമായി ബോധ്യപ്പെടുത്താന്‍ ഇതുവരെ സിപിഐഎം നേതൃത്വത്തിന് സാധിച്ചിട്ടില്ല. പാര്‍ട്ടി അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലടക്കം പദ്ധതി അനുകൂല ക്യാപ്‌സ്യൂളുകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ തന്നെ എതിര്‍ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. കെ-റെയില്‍ പദ്ധതിക്കെതിരെ കവിതയെഴുതിയതിന് സമൂഹമാധ്യമങ്ങളില്‍ ആക്രമണത്തിന് വിധേയനായ കവി റഫീഖ് അഹമ്മദിന് പിന്നാലെ, കണ്ണൂര്‍ ജില്ലയില്‍ സമൂഹമാധ്യമത്തില്‍ കെ-റെയിലിനെതിരെ പോസ്റ്റിട്ട ഇടതു സഹയാത്രികനായ കവി മാധവന്‍ പുറച്ചേരിയും സമാനമായ ആക്രമണങ്ങളെ നേരിടുകയാണ്. 

കമ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ത്യാഗോജ്വലമായ സംഭാവനകള്‍ നല്‍കിയ നേതാവിന്റെ മകന്‍ കൂടിയാണിദ്ദേഹം. പദ്ധതിക്കെതിരായ സമരവേദിയില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കുന്നത് സിപിഎം നേതൃത്വത്തിനും സംസ്ഥാന ഭരണകൂടം അണികളെ തന്നെ കൃത്യമായി ബോധ്യപ്പെടുത്താനാവാത്ത പദ്ധതിയെ രാഷ്‌ട്രീയ എതിരാളികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നതാണ് ചോദ്യം. 

Tags: cpmപ്രതിപക്ഷംപാര്‍ട്ടിK rail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.