Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബോംബാക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവം; സിപിഎം പ്രതിരോധത്തില്‍, വിവാഹ ആഭാസമായി ചുരുക്കാനുള്ള നീക്കത്തിലും പ്രതിഷേധം

വിവാഹ വീട്ടില്‍, കല്യാണത്തലേന്ന് രാത്രിയുണ്ടായ വാക് തര്‍ക്കത്തിനും കൈയ്യാങ്കളിക്കും പ്രതികാരം ചെയ്യുന്നതിന് പിറ്റേന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബുമായി വരികയും ഇത് എറിയുമ്പോള്‍ സംഘാംഗം തന്നെ കൊല്ലപ്പെടുകയും ചെയ്ത സംഭവം കേരളത്തില്‍ തന്നെയല്ല, രാജ്യത്തു തന്നെ ആദ്യ സംഭവമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 10:20 am IST
inKerala

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ വീടിന് സമീപം ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം കേവലം വിവാഹ ആഭാസമായി ചുരുക്കാന്‍ സിപിഎം നീക്കം. ബോംബ് എറിഞ്ഞയാളും കൊല്ലപ്പെട്ടയാളും സജീവ സിപിഎം പ്രവര്‍ത്തകരാണെന്നതിനാല്‍, ബോംബ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊതുചര്‍ച്ച പോകാതിരിക്കാനും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി സംഭവത്തെ വെള്ളപൂശാന്‍ സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐയും നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നാലെ അക്രമികളെ തളളാതെ മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുള്‍പ്പെടെയുളളവരും രംഗത്തെത്തി. 

വിവാഹ വീട്ടില്‍, കല്യാണത്തലേന്ന് രാത്രിയുണ്ടായ വാക് തര്‍ക്കത്തിനും കൈയ്യാങ്കളിക്കും പ്രതികാരം ചെയ്യുന്നതിന് പിറ്റേന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബുമായി വരികയും ഇത് എറിയുമ്പോള്‍ സംഘാംഗം തന്നെ കൊല്ലപ്പെടുകയും ചെയ്ത സംഭവം കേരളത്തില്‍ തന്നെയല്ല, രാജ്യത്തു തന്നെ ആദ്യ സംഭവമാണ്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സജീവ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്. മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായ ഈ സംഭവം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കുകയും ആഭ്യന്തരവകുപ്പ് വീണ്ടും പ്രതികൂട്ടിലാവുകയും ചെയ്തതോടെയാണ് സംഭവം ഗതിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം നടക്കുന്നത്.

കൊല്ലപ്പെട്ടതും കൊന്നതും പാര്‍ട്ടിക്കാരായതു കൊണ്ടുതന്നെ സംഭവത്തെ അപലപിക്കാനോ കുറ്റപ്പെടുത്താനോ തയ്യാറാവാതെ ജാള്യത മറയ്‌ക്കാന്‍ സംഭവം നടന്ന തൊട്ടടുത്ത ദിവസം വിവാഹവീടുകളിലെ ആഭാസങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയത് പാര്‍ട്ടിക്കുളളില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. മാത്രമല്ല അക്രമികളെ തളളിപ്പറയാന്‍ തയ്യാറാവാത്ത നേതൃത്വത്തിന്റെ നിലപാടിനെതിരെ പലയിടങ്ങളിലും പരസ്യമായി പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.  

വിവാഹവേളയില്‍ ആഭാസങ്ങള്‍ അക്രമത്തിലേക്കും കൊലയിലേക്കും നീങ്ങുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് തോട്ടടയില്‍ ഉണ്ടായ ബോംബേറും കൊലപാതകവുമെന്നായിരുന്നു സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വിശദീകരണം. വിവാഹ ആഭാസങ്ങള്‍ക്കെതിരെ യുവജനങ്ങളും മഹിളകളും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാഹ ആഭാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സമാന ആശയവുമായി കെ.കെ. ശൈലജ ഫേസ് ബുക് പോസ്റ്റ് ഇട്ടത്.  

വിവാഹ ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്നാണ് പോസ്റ്റില്‍ പറയുന്നത്. സാമൂഹ്യ ബോധവല്‍ക്കരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന പോസ്റ്റില്‍ ഒരിടത്തും ബോംബ് നിര്‍മ്മിച്ചവര്‍ക്കെതിരെയും ഉപയോഗിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം എവിടെയും ഉന്നയിച്ചിട്ടില്ലെന്നാണ് ശ്രദ്ധേയം. സമാനമായ രീതിയില്‍ അക്രമികളെ തളളിപ്പറയാന്‍ ജില്ലയിലെ ഒരൊറ്റ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളോ ഭരണത്തലപ്പത്തിരിക്കുന്ന ജില്ലയില്‍ നിന്നുളള മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ലെന്നത് സംഭവത്തെ തളളിപ്പറയാന്‍ തയ്യാറല്ലെന്നും പാര്‍ട്ടി അക്രമികള്‍ക്കൊപ്പമാണ് എന്നതാണ് വ്യക്തമാക്കുന്നത്.  

സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയുടെ കീഴടങ്ങലും ബോംബ് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവും പ്രതികള്‍ ഉപയോഗിച്ച വാഹനം ദിവസങ്ങള്‍ കഴിഞ്ഞ് ഡ്രൈവര്‍ തന്നെ സ്റ്റേഷനിലെത്തിച്ച സാഹചര്യവുമെല്ലാം കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പടിനെട്ടോളം വരുന്ന സംഘത്തിലെ ഏതാനും പേരെ മാത്രം പ്രതികളാക്കി കേസ് അന്വോഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായ ആരോപണം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്. ഏതാനും ചിലരെ മാത്രം പ്രതികളാക്കാനുളള നീക്കം മേഖലയിലെ പാര്‍ട്ടി നേതാക്കള്‍ക്കും അംഗങ്ങള്‍ക്കുമിടയില്‍ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.  

Tags: cpmkannurattackപൈപ്പ‌് ബോംബ‌്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.