Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പര്‍ദ്ദ ധാരണം തുടങ്ങിയതും വിവാദമായതും കാമ്പസ് ഫ്രണ്ടിന്റെ വരവോടെ; പിന്നാലെ പെണ്‍കുട്ടികളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ടു; ഹിജാബ് സമരവും

ഈ കാമ്പയ്‌നു ശേഷം മസ്‌ക്കന്‍ സൈനാബ്, ആയിഷ, അലിയ ആസാദി, എ.എച്ച് അല്‍മാസ് എന്നീ വിദ്യാര്‍ഥിനികള്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 09:30 am IST
in India

മംഗലാപുരം: കര്‍ണ്ണാടകത്തിലെ ഉഡുപ്പിയില്‍ ഹിജാബ് വിവാദമുണ്ടായത് കോളേജുകളില്‍ കാമ്പസ് ഫ്രണ്ടിന്റെ വരവോടെയെന്ന് സൂചന. ഇത് വളരെ ആസൂത്രിതവുമാണ്. സമീപകാലം വരെ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചിരുന്നുമില്ല. മാത്രമല്ല ഇത് മതപരമായ വേഷവുമല്ല. ഇക്കാര്യം കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2021 സപ്തംബറില്‍ ഉഡുപ്പിയിലെ കോളജുകളില്‍ കാമ്പസ് ഫ്രണ്ട് അംഗത്വ കാമ്പയ്ന്‍ ആരംഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയുടെ വിദ്യാര്‍ഥി സംഘടനയാണ് കാമ്പസ് ഫ്രണ്ട്.  

ഈ കാമ്പയ്‌നു ശേഷം മസ്‌ക്കന്‍ സൈനാബ്, ആയിഷ, അലിയ ആസാദി, എ.എച്ച് അല്‍മാസ് എന്നീ വിദ്യാര്‍ഥിനികള്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങി. ഇപ്പോള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതും വിവാദമാക്കിയതും ഈ നാല്‍വര്‍ സംഘമാണ്. തങ്ങള്‍ക്ക് കാമ്പസ് ഫ്രണ്ടുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

പക്ഷെ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍  പരിശോധിച്ചാല്‍ ആത്മബന്ധം വെളിവാകും. ഇവര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങിയ സമയം മുതല്‍ക്കേ കാമ്പസ് ഫ്രണ്ടിനുവേണ്ടി പ്രചാരണവും തുടങ്ങി. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ ഇവര്‍ ഹാഷ് ടാഗ് കാമ്പയ്‌നും ആരംഭിച്ചു. നാലു പേരും ഒരേ തരത്തിലുള്ള പോസ്റ്റുകളും മറ്റുമാണ് ഇട്ടതും. കാമ്പസ് ഫ്രണ്ട് തുടങ്ങിയ ഹാഷ് ടാഗ് കാമ്പയ്‌നാണിത്. അതിനു ശേഷം അയോധ്യ വിധിയെപ്പറ്റി ഹാഷ് ടാഗ് നാലു പേരും കാമ്പയ്ന്‍ തുടങ്ങി. അതും ഒരേ വാചകങ്ങള്‍. ഇതേ വാദങ്ങളാണ് കാമ്പസ് ഫ്രണ്ട് പ്രസിഡന്റ് നടത്തിയതും. ഉപയോഗിച്ചത് അതേ വാചകങ്ങളും. അക്ഷരാര്‍ഥത്തില്‍ കോപ്പി.

പിന്നെ മൗലാന അബുള്‍ കലാം ആസാദിനെപ്പറ്റിയായി ഹാഷ് ടാഗ് കാമ്പയ്ന്‍. പോപ്പുലര്‍ ഫ്രണ്ട് കാമ്പയ്‌ന് ഉപയോഗിച്ച അതേ വാചകങ്ങള്‍ തന്നെ. പിന്നെ വാങ്ക് വിളിയെപ്പറ്റിയായി കാമ്പയ്ന്‍.  വാങ്ക് വിളി സഹിക്കാന്‍ വയ്യെങ്കില്‍ ഹിന്ദുക്കള്‍ നേപ്പാളിലേക്ക് പോകൂ എന്നായിരുന്നു കുറിപ്പുകള്‍. കാമ്പസ് ഫ്രണ്ടിന്റെയും നാലു പേരുടെയും വാചകങ്ങള്‍ ഒരു പോലെ.

പിന്നെ റൗഫ് ഷെരീക്കിനു വേണ്ടിയായി ഹാഷ് ടാഗ്. ഹാഥ്‌റസ് സംഭവത്തില്‍ യുപി പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സെക്രട്ടറിയായിരുന്നു. ഹിജാബ് വിവാദമുണ്ടാക്കിയ നാലു പേര്‍ക്കും കാമ്പസ് ഫ്രണ്ടുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് വ്യക്തം.

ഡിസംബര്‍ 31നാണ് ഈ നാലു പേരും മസൂദ് മന്നയെന്ന കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗവും ചേര്‍ന്ന് ഉഡുപ്പി കോളേജില്‍ യൂണിഫോം  നിര്‍ബന്ധമാക്കിയതിന് എതിരെ ഹാഷ് ടാഗ് കാമ്പയ്ന്‍ തുടങ്ങിയത്. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയെന്നായിരുന്നു പ്രചാരണം. ഇസഌമിക് വെബ് പോര്‍ട്ടലുകളിലെ എഴുത്തുകാരനായ മീര്‍ ഫൈസല്‍  ഈ പെണ്‍കുട്ടികളുടെ അഭിമുഖം എടുത്തു.

ഈ ജനുവരി രണ്ടിന് ഇവര്‍ വാര്‍ത്താ സമ്മേളനവും നടത്തി. കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്ക് ഒപ്പമായിരുന്നു വാര്‍ത്താ സമ്മേളനം. പിന്നെ ഇടത് ഇസ്ലാമിസ്റ്റ് അനുകൂല ചാനലുകളിലായി  പാനല്‍ ചര്‍ച്ചകള്‍. കാമ്പസ് ഫ്രണ്ടിന്റെ പദ്ധതി പ്രകാരമാണ് ഉഡുപ്പിയിലെ കോളേജുകളില്‍ ഹിജാബ് ധാരണം വന്നതെന്നും ഇത് അവര്‍ തന്നെയാണ് വിവാദമാക്കിയതെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്.

Tags: പോപ്പുലര്‍ ഫ്രണ്ട്islamistsJihadCultural Invasionക്യാംപസ് ഫ്രണ്ട്നിഖാബ്കലാപംHijab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.