Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദത്തില്‍ പെണ്‍കുട്ടികള്‍ക്ക് പിന്നില്‍ അദൃശ്യശക്തികളുടെ സാന്നിധ്യമുണ്ട്: കര്‍ണ്ണാടകവിദ്യാഭ്യാസമന്ത്രി നാഗേഷ്

ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 07:36 pm IST
inIndia

ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. അവരാണ് സീനിയര്‍ അഭിഭാഷകരെയും അന്താരാഷ്‌ട്ര മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ഹൈക്കോടതി സമീപിച്ചിരിക്കുന്നതെന്നും നാഗേഷ് പറഞ്ഞു. റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച ഇക്കാര്യം പറഞ്ഞത്.  

കഴിഞ്ഞ വര്‍ഷം വരെ ഹിജാബില്ലാതെയാണ് പെണ്‍കുട്ടികള്‍ ഇവിടെ എത്തിയത്. എന്നാല്‍ 2021 ഡിസംബറിലാണ് ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് വന്നത്. ഈ പെണ്‍കുട്ടികളെ മതമൗലികവാദികളാക്കി മാറ്റിയിട്ടുണ്ടാകാമെന്നും കപില്‍ സിബലിനെപ്പോലെയുള്ള സീനിയര്‍ നേതാക്കള്‍ ഇവരെ പിന്തുണയ്‌ക്കുന്നതിനര്‍ത്ഥം ഇതിനെല്ലാം പിന്നില്‍ ചില പ്രേരകശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാം.- മന്ത്രി നാഗേഷ് അഭിപ്രായപ്പെട്ടു.

‘യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്‍റിന് അധികാരമുണ്ട്. പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്‌ക്കാതെയാണ് കഴിഞ്ഞ വര്‍ഷം വരെ എത്തിയിരുന്നത്. പിന്നീട് 2021 ഡിസംബറിലാണ് ഇവര്‍ ഹിജാബ് ധരിച്ചു തുടങ്ങിയത്. ഇതുവരെ 5000-6000 വിദ്യാര്‍ഥികള്‍ വരെ ഇവിടെ നിന്നും പാസായിപ്പോയിട്ടുണ്ട്. ഇപ്പോള്‍ ആറ് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രശ്‌നം. ആരോ ഈ പെണ്‍കുട്ടികളെ മതമൗലിക ചിന്തയിലേക്ക് നയിച്ചിട്ടുണ്ട്.- അദ്ദേഹം ചൂണ്ടിക്കാട്ടി .

സാധാരണ ആളുകള്‍ കോടതിയെ സമീപിക്കാറില്ല. മുതിര്‍ന്ന അഭിഭാഷകരാണ് ഈ ആറ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ പോയിരിക്കുന്നത്. കപില്‍ സിബര്‍ സുപ്രീംകോടതിയില്‍ വരെ പോയി. കാമ്പസ് ഫ്രണ്ട് (എസ്ഡി പി ഐയുടെ വിദ്യാര്‍ത്ഥി വിഭാഗം) പറഞ്ഞത് അവര്‍ ഇക്കാര്യത്തില്‍ ഉന്നത കോടതിയില്‍ വരെ പോകുമെന്നാണ്. എങ്ങിനെയാണ് ഈ വിഷയം അന്താരാഷ്‌ട്ര മാധ്യമങ്ങളിലേക്ക് വരെ പോയത്? കേരളത്തില്‍ 2018ല്‍ 150 സ്‌കൂളുകള്‍ ഹിജാബ് നിരോധിച്ചിരുന്നു. അന്ന് ഇത് അന്താരാഷ്‌ട്ര വാര്‍ത്തയായില്ല. ഒരു പാര്‍ട്ടിയും അന്ന് ബോംബെ ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സംസാരിച്ചില്ല. ആരാണ് ഇതിന് പിന്നിലെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ എന്തിനാണ് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്. ഒരു പാട് പേര്‍ ഇതിന് പിന്നിലുണ്ട്. ഇന്ത്യയിലെ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ചിലര്‍ ആഗ്രഹിയ്‌ക്കുന്നു. മലാല വരെ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. പാകിസ്ഥാനില്‍ ഒരു ഹിന്ദു വ്യാപാരിയെ മര്‍ദ്ദിച്ചപ്പോള്‍ വരെ ശബ്ദിക്കാത്ത ആളാണ് മലാല.- മന്ത്രി നാഗേഷ് വ്യക്തമാക്കി.

Tags: Malalaകപില്‍ സിബല്‍ക്യാമ്പസ് ഫ്രണ്ട്ഐഎസ്സിഎഫ്ഐHijabMalala Yousafzai Khanഹിജാബ് തര്‍ക്കംവിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്ഹിജാബ് അവകാശംബി.സി. നാഗേഷ്pakistanകര്‍ണ്ണാടകsdpiകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.