Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മൂന്നടിയില്‍ വീണു; ജംഷഡ്പൂര്‍ എഫ്‌സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. ഇതോടെ മഞ്ഞപ്പട രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനാല് മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്. അതേസമയം, ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 10:20 pm IST
in Football

ബാംബോലിം: വിജയം മോഹിച്ചിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി .ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  ജിഎംസി അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മഞ്ഞപ്പട മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ എഫ്‌സിയോട് തോറ്റു. ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ട് ഗോളും ഡാനിയല്‍ ചീമ ഒരു ഗോളും നേടി.  

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. ഇതോടെ മഞ്ഞപ്പട രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനാല് മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്. അതേസമയം, ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് 14 മത്സരങ്ങളില്‍ 25 പോയിന്റായി.  തുടക്കം മുതല്‍ പരിക്കന്‍ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. പതിനൊന്നാം മിനിറ്റില്‍ ജംഷഡ്പൂരിന് ആദ്യ അവസരം ലഭിച്ചു. പക്ഷെ ജംഷഡ്പൂരിന്റെ റിത്‌വിക് ദാസ് എടുത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഫലപ്രദമായി തടഞ്ഞു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ജംഷഡ്പൂരിന്റെ പീറ്റര്‍ ഹാര്‍ട്ട്‌ലി പന്തുമായി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്തേ്ക്ക കുതിച്ചു. എ്ന്നാല്‍ അതിനിടെ അവരുടെ ഡാനിയര്‍ ചീമ ഓഫ് സൈഡായി.

ഇരുപത്തിനാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിന്‍സി ബറേറ്റോ ജംഷഡ്പൂരിന്റെ ഗോള്‍ വല ലക്ഷമാക്കി ബോക്‌സിന് പുറത്ത് നിന്ന് ഷോട്ടെടുത്തു. എന്നാല്‍ ജംഷഡ്പൂര്‍ പ്രതിരോധം അപകടം ഒഴിവാക്കി.  മുപ്പത്തിയേഴാം മിനിറ്റില്‍ റിത്വിക് ദാസിനെ ബ്ലാസ്‌റ്റേഴ്‌സ് താരം ഫൗള്‍ ചെയ്തതിന് ജംഷഡ്പൂരിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ബോക്‌സിന് തൊട്ടു പുറത്തുനിന്ന്് ഗ്രേഗ് സ്റ്റുവര്‍ട്ട് കിക്കെടുത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.  

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. നിരന്തരം അവര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്ത് ആക്രമണം നടത്തി. 44-ാം മിനിറ്റില്‍ ഗോളും നേടി. പന്തുമായി കുതിച്ച ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബോക്‌സിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ്  താരം ദേന ചന്ദ്ര മെയ്‌തേയ് വലിച്ചിട്ടതിന് റഫറി  പെനാല്‍റ്റി വിധിച്ചു. ഗ്രെഗ് സ്റ്റുവര്‍ട്ടാണ് സ്‌പോട് കിക്കെടുത്തത്. ഇടംകാലുകൊണ്ടുള്ള ഷോട്ട്് ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെ കീഴടക്കി വലയില്‍ കയറി.  

തൊട്ടു പിന്നാലെ ഗ്രെഗ്് സ്റ്റുവര്‍ട്ട് അവസരം നഷ്ടപ്പെടുത്തി. പന്തുമായി കുതിച്ചു മുന്നേറി സ്റ്റുവര്‍ട്ട് തൊടുത്തുവിട്ട ഷോട്ട്് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു.  രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജംഷഡ്പൂര്‍ രണ്ടാം ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ ഗ്രെഗ് സ്റ്റുവര്‍ട്ടാണ് സ്‌കോര്‍ ചെയ്തത്. ജംഷഡ്പൂര്‍ താരം ബോറിസ് സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍കോ ലെസ്‌കോവിച്ച് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.  

അഞ്ചു മിനിറ്റുകള്‍്ക്ക് ശേഷം ജംഷഡ്പൂര്‍ മൂന്നാം ഗോളും കുറിച്ചു. ഡാനിയര്‍ ചീമയാണ് ഗോള്‍ നേടിയത്. മൂന്ന് ഗോളിന് പിന്നിലായതോടെ ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടം മുറുക്കി. എന്നില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ അടിക്കാനുള്ള ശ്രമങ്ങള്‍ ജംഷഡ്പൂര്‍ തടഞ്ഞു.

Tags: keralafootballകേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.