Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹായത്തിന് സൈന്യം വേണം, എന്നാല്‍ പരമപുച്ഛം; സിപിഎം നിലപാടിന് വിമര്‍ശനം

രണ്ട് മാസം മുമ്പാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചത്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പോയില്ല. ദല്‍ഹിയിലുണ്ടായിരുന്ന കേരള എംപിമാര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തില്ല.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Feb 10, 2022, 12:38 pm IST
inKerala

കോഴിക്കോട്: മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സൈനികര്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തിയെങ്കിലും എക്കാലത്തും ഇന്ത്യന്‍ സൈന്യത്തോടും സൈനികരോടും പുച്ഛവും അനാദരവും മാത്രമാണെന്ന് പിണറായി വിജയനേയും പാര്‍ട്ടിയേയും വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍. സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പലതും. അവശ്യഘട്ടങ്ങളില്‍ സൈന്യത്തിന്റെ സേവനം സ്വീകരിക്കുകയും തരംകിട്ടുമ്പോഴൊക്കെ സൈന്യത്തോട് അനാദരവ് കാട്ടുകയും ചെയ്യുന്നവരാണ് സിപിഎമ്മുകാര്‍ എന്നാണ് വിമര്‍ശനം.  

രണ്ട് മാസം മുമ്പാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചത്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പോയില്ല. ദല്‍ഹിയിലുണ്ടായിരുന്ന കേരള എംപിമാര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തില്ല. അപകടം കേരളത്തിനടുത്ത നീലഗിരിയിലായിട്ടുപോലും പിണറായിയോ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയോ സംഭവസ്ഥലത്ത് പോയില്ല. സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍ കുറ്റം നിരത്തുന്നു.

മലമ്പുഴയില്‍ സൈന്യത്തിന്റെ സഹായം തേടാന്‍ സര്‍ക്കാരിന് മടിയായിരുന്നു. സംസ്ഥാനത്തെ രക്ഷാസംവിധാനങ്ങള്‍ പരാജയമായപ്പോള്‍ കോസ്റ്റ് ഗാര്‍ഡിനെയാണ് വിളിച്ചത്. സൈന്യത്തെ വിളിക്കാന്‍ കാണിച്ച അമാന്തത്തെ മേജര്‍ രവി രൂക്ഷമായി വിമര്‍ശിച്ചു. ആദ്യമേ നാവിക സേനയെയോ സൈന്യത്തേയോ വിളിച്ചിരുന്നെങ്കില്‍ തലേന്ന് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞേനെ എന്നാണ് അദ്ദേഹം പറഞ്ഞത്.  

കഴിഞ്ഞ പ്രളയകാലത്തും സൈന്യത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അയിത്തം കണ്ടതാണ്. മുങ്ങിത്താഴുമ്പോഴും സൈന്യ സഹായം പിണറായി തേടിയില്ല. സ്വയം സജ്ജമായ സൈന്യത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ചെയ്യാന്‍ ജോലി നിശ്ചയിച്ചില്ല. എന്നിട്ടു സൈന്യമാണ് അന്ന് കേരളത്തെ രക്ഷിച്ചത്.  

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ സേനയോട് പൊതുവെയുള്ള അനാദരവ് പലവട്ടം കേരളം കണ്ടതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗത്തില്‍ സൈന്യത്തെ അധിക്ഷേപിച്ചത് ദേശീയതലത്തില്‍ വിവാദമായിരുന്നു. സൈന്യത്തെ ഭീകരരായി ചിത്രീകരിക്കുകയാണ് കോടിയേരി ചെയ്തത്. നാലുപേര്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെടിവച്ചു കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നവരാണ് സൈന്യം എന്നാണ് അന്ന് കോടിയേരി പറഞ്ഞത്.

Tags: cpmindian armyBabuബിപിന്‍ റാവത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.