Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹായത്തിന് സൈന്യം വേണം, എന്നാല്‍ പരമപുച്ഛം; സിപിഎം നിലപാടിന് വിമര്‍ശനം

രണ്ട് മാസം മുമ്പാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചത്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പോയില്ല. ദല്‍ഹിയിലുണ്ടായിരുന്ന കേരള എംപിമാര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തില്ല.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Feb 10, 2022, 12:38 pm IST
inKerala

കോഴിക്കോട്: മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സൈനികര്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തിയെങ്കിലും എക്കാലത്തും ഇന്ത്യന്‍ സൈന്യത്തോടും സൈനികരോടും പുച്ഛവും അനാദരവും മാത്രമാണെന്ന് പിണറായി വിജയനേയും പാര്‍ട്ടിയേയും വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍. സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പലതും. അവശ്യഘട്ടങ്ങളില്‍ സൈന്യത്തിന്റെ സേവനം സ്വീകരിക്കുകയും തരംകിട്ടുമ്പോഴൊക്കെ സൈന്യത്തോട് അനാദരവ് കാട്ടുകയും ചെയ്യുന്നവരാണ് സിപിഎമ്മുകാര്‍ എന്നാണ് വിമര്‍ശനം.  

രണ്ട് മാസം മുമ്പാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചത്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പോയില്ല. ദല്‍ഹിയിലുണ്ടായിരുന്ന കേരള എംപിമാര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തില്ല. അപകടം കേരളത്തിനടുത്ത നീലഗിരിയിലായിട്ടുപോലും പിണറായിയോ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയോ സംഭവസ്ഥലത്ത് പോയില്ല. സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍ കുറ്റം നിരത്തുന്നു.

മലമ്പുഴയില്‍ സൈന്യത്തിന്റെ സഹായം തേടാന്‍ സര്‍ക്കാരിന് മടിയായിരുന്നു. സംസ്ഥാനത്തെ രക്ഷാസംവിധാനങ്ങള്‍ പരാജയമായപ്പോള്‍ കോസ്റ്റ് ഗാര്‍ഡിനെയാണ് വിളിച്ചത്. സൈന്യത്തെ വിളിക്കാന്‍ കാണിച്ച അമാന്തത്തെ മേജര്‍ രവി രൂക്ഷമായി വിമര്‍ശിച്ചു. ആദ്യമേ നാവിക സേനയെയോ സൈന്യത്തേയോ വിളിച്ചിരുന്നെങ്കില്‍ തലേന്ന് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞേനെ എന്നാണ് അദ്ദേഹം പറഞ്ഞത്.  

കഴിഞ്ഞ പ്രളയകാലത്തും സൈന്യത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അയിത്തം കണ്ടതാണ്. മുങ്ങിത്താഴുമ്പോഴും സൈന്യ സഹായം പിണറായി തേടിയില്ല. സ്വയം സജ്ജമായ സൈന്യത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ചെയ്യാന്‍ ജോലി നിശ്ചയിച്ചില്ല. എന്നിട്ടു സൈന്യമാണ് അന്ന് കേരളത്തെ രക്ഷിച്ചത്.  

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ സേനയോട് പൊതുവെയുള്ള അനാദരവ് പലവട്ടം കേരളം കണ്ടതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗത്തില്‍ സൈന്യത്തെ അധിക്ഷേപിച്ചത് ദേശീയതലത്തില്‍ വിവാദമായിരുന്നു. സൈന്യത്തെ ഭീകരരായി ചിത്രീകരിക്കുകയാണ് കോടിയേരി ചെയ്തത്. നാലുപേര്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെടിവച്ചു കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നവരാണ് സൈന്യം എന്നാണ് അന്ന് കോടിയേരി പറഞ്ഞത്.

Tags: cpmindian armyBabuബിപിന്‍ റാവത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.