Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് സര്‍ക്കാര്‍; വൈദ്യുതിനിരക്ക് ഏപ്രിലില്‍ വര്‍ധിപ്പിക്കും; താരിഫില്‍ ബോര്‍ഡും മന്ത്രിയും തമ്മില്‍ തര്‍ക്കം

2200 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമെന്നാണ് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അതേസമയം, വര്‍ധന എത്ര വേണമെന്ന് മന്ത്രിയും ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Feb 4, 2022, 05:52 pm IST
inKerala

തിരുവനന്തപുരം: കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിനുള്ള ശിപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി നല്‍കി. മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അന്തിമ തീരുമാനമെടുക്കും.

2200 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമെന്നാണ് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അതേസമയം, വര്‍ധന എത്ര വേണമെന്ന് മന്ത്രിയും ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

ഗാര്‍ഹിക ഉപഭോക്താവിന് യൂണിറ്റിന് 50 പൈസ മുതല്‍ ഒരു രൂപ വരെയുള്ള വര്‍ധനയാണ് മന്ത്രി മുന്നോട്ട് വച്ചത്. എന്നാല്‍ മിനിമം 1.50 രൂപ മുതല്‍ വര്‍ധന വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതിനാല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ജീവനക്കാരുടെ സംഘടനകളുടെ യോഗത്തില്‍ അറിയിച്ച താരിഫ് നിരക്കിന് വ്യത്യസ്തമായാണ് ബോര്‍ഡിലെ ഇടത് യൂണിയന്‍ നേതാക്കള്‍ ഇപ്പോള്‍ പുറത്ത് വിടുന്ന താരിഫ്.

വന്‍കിട സ്ഥാപനങ്ങള്‍ക്ക് അധികം നിരക്ക് വര്‍ധിപ്പിക്കാതെ ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ ഭാരം കെട്ടിവയ്‌ക്കാനാണ് നീക്കം. ഉപയോഗത്തിന് അനുസരിച്ച് പത്ത് സ്ലാബുകളിലായാണ് വൈദ്യുതി നിരക്ക് നിശ്ചയിച്ചത്. കേരളത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള സ്ലാബ് പരിഷ്‌കരണം. ഇത് കൂടുതല്‍ നഷ്ടത്തിനിടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ചു മുതല്‍ ആറ് വരെ സ്ലാബുകളിലായാണ് നിരക്ക്. വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെയുള്ള പീക്ക് അവറില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വര്‍ധനയ്‌ക്കും നീക്കമുണ്ട്. ഉപഭോഗം നോക്കി വൈദ്യുതി ഉപയോഗിക്കുമെന്നാണ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്തരം സംവിധാനത്തിനുള്ള സ്മാര്‍ട്ട് മീറ്ററുകള്‍  വീടുകളില്‍ സ്ഥാപിച്ചിട്ടില്ല.

കേന്ദ്രം നല്‍കിയ 200 കോടി തിരികെ നല്‍കി

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം നല്‍കിയ 200 കോടി രൂപ തിരികെ നല്‍കിയ ഏക സംസ്ഥാനമാണ് കേരളം. ഇതിന് വൈദ്യുതി ബോര്‍ഡ് നല്‍കിയ മറുപടി കുടിശ്ശികയില്ലാതെ തുക പിരിഞ്ഞു കിട്ടുന്നുവെന്നാണ്. വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കേശവദാസപുരം പട്ടം മേഖലയിലെ ഉപഭോഗവും വൈദ്യുതി  ബില്ലിലെ വരവും കണക്കിലെടുത്താണ് ബോര്‍ഡ് ആസ്ഥാനത്തെ എഞ്ചിനീയര്‍മാര്‍ സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ പ്രദേശത്ത് വ്യാവസായിക സ്ഥാപനങ്ങളില്ല.

സംസ്ഥാനത്തിന് പുറത്ത് നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെങ്കിലും  കൂടിയ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ദീര്‍ഘകാല കരാര്‍ ഒപ്പു വച്ചതിനാല്‍ മാറാന്‍ സാധിക്കില്ല എന്നാണ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ നിയമ നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കാനാകും. അതിന് ബോര്‍ഡിലെ ഇടത് നേതാക്കള്‍ താല്‍പര്യം കാണിക്കുന്നുമില്ല.

Tags: keralaPinarayi Vijayanministerകേരള സര്‍ക്കാര്‍വൈദ്യുതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.