Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപകടക്കുരുക്കില്‍ ദേശീയപാത; മിഴിപൂട്ടി സിഗ്‌നല്‍ലൈറ്റുകള്‍

റെയില്‍വേ സ്റ്റേഷന് മുന്നില്‍ സിഗ്‌നല്‍ സംവിധാനവും പോലീസ് ഔട്ട് പോസ്റ്റും ഉണ്ടെങ്കിലും ഉദ്ഘാടനവും സമാപനവുമെല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 21, 2022, 11:45 am IST
in Kollam
കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തന രഹിതമായ സിഗ്‌നല്‍ സംവിധാനം

കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തന രഹിതമായ സിഗ്‌നല്‍ സംവിധാനം

കൊല്ലം: കൊല്ലം-തിരുവനന്തപുരം ദേശീയപ്ടാതയില്‍ പ്രധാന ജങ്ഷനുകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ പണിമുടക്കുന്നത് പതിവാകുന്നു. സിഗ്‌നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുകയോ കാലാനുസൃതമായി പരിഷ്‌കരിക്കുകയോ ചെയ്യാത്തതാണ് കാരണം. പലയിടത്തും സിഗ്‌നല്‍ലൈറ്റുകളുടെ വയറിങ് സംവിധാനം തകരാറിലാണ്. ഇവ പൂര്‍ണമായി മാറ്റിയാല്‍ മാത്രമേ ഫലമുണ്ടാകൂ.  

സമയബന്ധിതമായി അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ വാഹനയാത്രക്കാരാണ് വലയുന്നത്. കൊല്ലം മുതല്‍ പാരിപ്പള്ളി വരെയുള്ള ദേശീയപാതയില്‍ ചിന്നക്കട സിഗ്‌നല്‍ മാത്രമാണ് യാതൊരു മുടക്കവും കൂടാതെ പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ സ്റ്റേഷന് മുന്നില്‍ സിഗ്‌നല്‍ സംവിധാനവും പോലീസ് ഔട്ട് പോസ്റ്റും ഉണ്ടെങ്കിലും ഉദ്ഘാടനവും സമാപനവുമെല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു.  

കര്‍ബല ജംഗ്ഷനില്‍ നിന്നും ദേശീയപാതയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന പ്രധാന ജങ്ഷന്‍ കൂടിയാണിത്. തൊട്ടടുത്ത എസ്ബിഐ ജംഗഷനിലും സിഗ്‌നല്‍ ലൈറ്റ് നോക്കുകുത്തിയാണ്. അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കന്റോണ്‍മെന്റ് ജങ്ഷനിലും കോളേജ് ജങ്ഷനിലും ക്യാമറ സംവിധാനവും സിഗ്‌നല്‍ സംവിധാനവുമില്ല. കപ്പലണ്ടി മുക്കില്‍ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിക്കുണ്ടെങ്കിലും പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്.

പള്ളിമുക്കില്‍ ക്യാമറ സംവിധാനവും സിഗ്‌നല്‍ ലൈറ്റുകളും പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളായി. ഇതുകാരണം ഗതാഗതക്കുരുക്കും പതിവാണ്. ഇവിടെ മേവറം മാത്രമാണ് സിഗ്‌നല്‍സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോയിന്റ്.  ഏറ്റവും കൂടുതല്‍ ഗതാഗത തിരക്കുള്ള കൊട്ടിയം ടൗണില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം താറുമാറായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ചാത്തന്നൂരും പരവൂര്‍ റോഡ് ദേശീയപാതയില്‍ സംഗമിക്കുന്ന തിരുമുക്കിലും സിഗ്‌നല്‍ സംവിധാനമില്ല.

 ദേശീയപാതയില്‍ ഹൈവേയിലൂടെ അതിവേഗത്തില്‍ കടന്നുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ പണയംവെച്ചാണ് യാത്രക്കാര്‍ ഇവിടെ ദേശീയപാത മറികടക്കുന്നതും പരവൂര്‍ റോഡിലേക്ക് പോകുന്നതും. കല്ലുവാതുക്കല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സിഗ്‌നല്‍ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് പണിമുടക്കും. ഓയൂര്‍ റോഡും ചിറക്കര റോഡും വന്നുചേരുന്ന പ്രധാന ജംഗ്ഷനുമാണിത്. ഇവിടെ നിരവധി അപകടമരണങ്ങളാണ് നടന്നിട്ടുള്ളത്.

Tags: highwaykollamഅപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.