Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ സുരക്ഷാവീഴ്ച: കേസ് വാദിക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ഭീഷണി; യുകെയില്‍ നിന്നും ഭീഷണിപ്പെടുത്തിയത് മോദിയെ തടഞ്ഞ സംഘമെന്ന്

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകരെ ഭീഷണിപ്പെടുത്തി അഞ്ജാത സംഘം. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയവരെന്ന് അവകാശപ്പെട്ടാണ് സംഘം ഏതാനും സുപ്രീംകോടതി അഭിഭാഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 04:05 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകരെ ഭീഷണിപ്പെടുത്തി അഞ്ജാത സംഘം. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയവരെന്ന് അവകാശപ്പെട്ടാണ് സംഘം ഏതാനും സുപ്രീംകോടതി അഭിഭാഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ബ്രിട്ടനില്‍ നിന്നാണ് ഈ സംഘം ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്. മുന്‍കൂടി റെക്കോഡ് ചെയ്ത ഒരു ഭീഷണി സന്ദേശമാണ് എല്ലാവര്‍ക്കും ഫോണ്‍വഴി കേള്‍പ്പിച്ചിരിക്കുന്നത്.  

ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതിയ്‌ക്കും താക്കീത് നല്‍കി.1984ലെ സിഖ് വിരുദ്ധകലാപത്തില്‍ ഇരകളായ സിഖുകാര്‍ക്ക് നീതി നല്‍കിയില്ലെന്ന് ഇവര്‍ സുപ്രീകോടതിയെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ സംഭവത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍  തിങ്കാളാഴ്ച സുപ്രീംകോടതി  വാദം കേള്‍ക്കുന്നതിനിടെയാണ് ഈ ഭീഷണിയുണ്ടായത്.  

ഈ തീവ്രവാദിസംഘങ്ങളുടെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍വിളിയെ നിസ്സാരമായി കാണാനാവില്ലെന്ന് സംഭവം സ്ഥിരീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനി പറഞ്ഞു. ‘സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന നല്ലൊരു വിഭാഗം അഭിഭാഷകര്‍ക്കും ഭീഷണിപ്പെടുത്തുന്ന ഫോണ്‍ വിളി വന്നിട്ടുണ്ട്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ സംഘടന ഈ പ്രശ്‌നം ഗൗരവമായെടുക്കണം. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒന്നിലധികം അഭിഭാഷകര്‍ക്ക് ഭീഷണിപ്പെടുത്തുന്ന വിളികള്‍ വന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദിക്കരുതെന്നാണ് ഇവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതിയോടുള്ള പൊതു ഭീഷണിയും മുഴക്കിയിട്ടുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ മരിച്ച സിഖുകാര്‍ക്ക് നീതി ലഭിക്കാന്‍ പശ്ചാത്തലത്തില്‍ ഈ കേസ് വാദം കേള്‍ക്കരുതെന്നാണ് പരോക്ഷമായി സുപ്രീംകോടതി ജസ്റ്റിസുമാര്‍ക്കുള്ള ഭീഷണി.’- മഹേഷ് ജെത് മലാനി പറഞ്ഞു.

‘ഈ ഫോണ്‍വിളി എത്രമാത്രം സത്യമാണെന്നറിയില്ല. ഒരു പക്ഷേ പേര് കിട്ടാനുള്ള ഏതെങ്കിലുമൊരു സംഘടനയുടെ തന്ത്രമായിരിക്കാം. എന്തായാലും ഭീഷണി നിലനില്‍ക്കുന്നുണ്ട്, അതിനെ നിസ്സാരമായി കാണാനാവില്ല,’- മഹേഷ് ജെത് മലാനി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തുന്നതിന് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അവകാശപ്പെടുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ എന്ന തീവ്രവാദി സംഘടനയുടെ സ്ഥാപകന്‍ ഗുര്‍പത് വന്ത് സിങ് പന്നുവിന്റെ ഒരു വീഡിയോ റിപ്പബ്ലിക് ടിവി ചാനല്‍ പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദികള്‍ പഞ്ചാബില്‍ തീവ്രവാദം വളര്‍ത്തുന്നതിന്റെ ഭാഗമായി വി ഐപികളെ ലക്ഷ്യമിടുന്നു എന്ന രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് കന്ദ്രം പഞ്ചാബ് സര്‍ക്കാരിനയച്ചിരുന്നു.

തിങ്കളാഴ്ച സുപ്രീംകോടതി ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അജ്ഞാത സംഘടനയുടെ ഭീഷണികാള്‍ ചില സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ലഭിച്ചത്. ജനവരി അഞ്ചിനാണ് പ്രധാനമന്ത്രി മോദി സുരക്ഷാ വീഴ്ച മൂലം പഞ്ചാബിലെ ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മോശം കാലാവസ്ഥ കാരണം വിമാനത്തിന് പകരം റോഡ് വഴി ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് യാത്രചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം ഒരു ഫ്‌ളൈ ഓവറില്‍ 15 മുതല്‍ 20 മിനിറ്റോളം കുടുങ്ങിയത്. ചില കര്‍ഷക പ്രക്ഷോഭകര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ജീവന് തന്നെ ഏറെ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ഈ സംഭവം.

ഇത്തരം അടിയന്തരഘട്ടത്തില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പഞ്ചാബ് പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ വേറെ വേറെ സമിതികളെ നിയോഗിച്ചിരിക്കുകയാണ്.

Tags: പഞ്ചാബ് പൊലീസ്പ്രധാനമന്ത്രിയുടെ സുരക്ഷസുപ്രീംകോടതിപട്ടിക ജാതിterroristsനരേന്ദ്രമോദിpunjabഖാലിസ്ഥാന്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്ഗുര്‍പത് വന്ത് സിങ് പന്നു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

India

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

News

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.