Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാമന്‍ ചമയാനുള്ള നെട്ടോട്ടം; ചെയ്യുന്നതെല്ലാം വിവാദം; മന്ത്രി റിയാസിന് വിനയാകുന്നു

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളാണ് മന്ത്രിക്ക്. പക്ഷേ, മന്ത്രിസഭയിലെ രണ്ടാമന്‍ ചമയാന്‍ പ്രചാരണം കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയും എല്ലാറ്റിലും അഭിപ്രായം പറഞ്ഞും പറയരുതാത്തത് പറഞ്ഞും മന്ത്രി അബദ്ധത്തിലാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 11:06 am IST
in Kerala

ജിജേഷ് ചുഴലി

കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനായി സ്വയം പ്രവര്‍ത്തിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയ്യുന്നതെല്ലാം വിവാദമാകുന്നു. പാര്‍ട്ടി അണികളില്‍നിന്നും നേതാക്കളില്‍നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടിവരുന്ന മന്ത്രി റിയാസിന് ഇതെല്ലാം വിനയാകുകയാണ്.  

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളാണ് മന്ത്രിക്ക്. പക്ഷേ, മന്ത്രിസഭയിലെ രണ്ടാമന്‍ ചമയാന്‍ പ്രചാരണം കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയും എല്ലാറ്റിലും അഭിപ്രായം പറഞ്ഞും പറയരുതാത്തത് പറഞ്ഞും മന്ത്രി അബദ്ധത്തിലാകുകയാണ്.  മുഖ്യമന്ത്രിയുടെ പിന്‍ഗാമി എന്ന് പാര്‍ട്ടി ചിലരെക്കൊണ്ട് വിശേഷിപ്പിക്കുന്ന അദ്ദേഹം മുന്നോട്ട് വയ്‌ക്കുന്ന വികസന പദ്ധതികളെല്ലാം പാര്‍ട്ടിക്കാര്‍ക്കിടയിലും പൊതുജനങ്ങളിലും അവമതിപ്പ് സൃഷ്ടിക്കുകയാണ്.  

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്താനും റോഡുകളുടെ ശോച്യാവസ്ഥാ വകുപ്പ് മേധാവി വഴിയല്ലാതെ മന്ത്രിയെ നേരിട്ട് അറിയിക്കാനും ആപ്പ് തുടങ്ങിയായിരുന്നു മന്ത്രിയുടെ ആദ്യ പദ്ധതി. അത് നേരാംവണ്ണമായില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന നിരവധി റോഡുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. റോഡ് പരിപാലനത്തിന്റെ ഉത്തരവാദിത്വം കൈയൊഴിഞ്ഞ് റിയാസ് നല്കിയ വിശദീകരണം സര്‍ക്കാരിനാകെ അപമാനകരമായി. കഴിഞ്ഞ ദിവസം കോഴിക്കോട് കാരന്തൂര്‍ – മെഡിക്കല്‍ കോളജ് റോഡില്‍ മായനാട് ഒഴുക്കര അങ്ങാടിയോട് ചേര്‍ന്ന ഭാഗത്ത് തകരാറില്ലാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം കരാറുകാരന്‍ ടാറിങ് നടത്തി. നാട്ടുകാര്‍ തടഞ്ഞപ്പോള്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറെയും ഓവര്‍സിയറെയും സസ്‌പെന്‍ഡ് ചെയ്തു. ഇത് നാടകമായിരുന്നുവെന്ന് പരസ്യമായി.  

ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കാനിരുന്ന ഫുഡ് സ്ട്രീറ്റിനെതിരെ സിഐടിയുവാണ് പ്രതിഷേധത്തിന് മുന്നില്‍.  

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ എന്നതായിരുന്നു അടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ റസ്റ്റു ഹൗസുകളില്‍ മിന്നല്‍ പരിശോധന പരിപാടി നടത്തിയിരുന്നു. വടകര റസ്റ്റ്ഹൗസില്‍ നടന്ന പരിശോധനയില്‍ മദ്യക്കുപ്പി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്ത ജീവനക്കാരെ തക്ക കാരണമില്ലാതെ തിരിച്ചെടുത്തു. ഏറ്റവും ഒടുവില്‍ റിയാസ് മുന്‍കൈ എടുത്ത് നടത്തിയ കോഴിക്കോട് കെഎസ്ആര്‍ടിസി സ്വകാര്യ ഏജന്‍സിക്ക് കൈമാറിയ നടപടിയും തുടര്‍ സംഭവങ്ങളും മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. യുവ മന്ത്രി, ഊര്‍ജസ്വല മന്ത്രി, ഭാവി മുഖ്യമന്ത്രി തുടങ്ങിയ വിശേഷണങ്ങളില്‍ തുടങ്ങിയ മന്ത്രി, ഇപ്പോള്‍ മരുമകന്‍ മന്ത്രിയെന്ന പേരിലാണ് പാര്‍ട്ടി അണികള്‍ക്കിടയിലും വിമര്‍ശിക്കപ്പെടുന്നത്.  

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

പുതിയ വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.