Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാമന്‍ ചമയാനുള്ള നെട്ടോട്ടം; ചെയ്യുന്നതെല്ലാം വിവാദം; മന്ത്രി റിയാസിന് വിനയാകുന്നു

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളാണ് മന്ത്രിക്ക്. പക്ഷേ, മന്ത്രിസഭയിലെ രണ്ടാമന്‍ ചമയാന്‍ പ്രചാരണം കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയും എല്ലാറ്റിലും അഭിപ്രായം പറഞ്ഞും പറയരുതാത്തത് പറഞ്ഞും മന്ത്രി അബദ്ധത്തിലാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 11:06 am IST
inKerala

ജിജേഷ് ചുഴലി

കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനായി സ്വയം പ്രവര്‍ത്തിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയ്യുന്നതെല്ലാം വിവാദമാകുന്നു. പാര്‍ട്ടി അണികളില്‍നിന്നും നേതാക്കളില്‍നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടിവരുന്ന മന്ത്രി റിയാസിന് ഇതെല്ലാം വിനയാകുകയാണ്.  

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളാണ് മന്ത്രിക്ക്. പക്ഷേ, മന്ത്രിസഭയിലെ രണ്ടാമന്‍ ചമയാന്‍ പ്രചാരണം കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയും എല്ലാറ്റിലും അഭിപ്രായം പറഞ്ഞും പറയരുതാത്തത് പറഞ്ഞും മന്ത്രി അബദ്ധത്തിലാകുകയാണ്.  മുഖ്യമന്ത്രിയുടെ പിന്‍ഗാമി എന്ന് പാര്‍ട്ടി ചിലരെക്കൊണ്ട് വിശേഷിപ്പിക്കുന്ന അദ്ദേഹം മുന്നോട്ട് വയ്‌ക്കുന്ന വികസന പദ്ധതികളെല്ലാം പാര്‍ട്ടിക്കാര്‍ക്കിടയിലും പൊതുജനങ്ങളിലും അവമതിപ്പ് സൃഷ്ടിക്കുകയാണ്.  

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്താനും റോഡുകളുടെ ശോച്യാവസ്ഥാ വകുപ്പ് മേധാവി വഴിയല്ലാതെ മന്ത്രിയെ നേരിട്ട് അറിയിക്കാനും ആപ്പ് തുടങ്ങിയായിരുന്നു മന്ത്രിയുടെ ആദ്യ പദ്ധതി. അത് നേരാംവണ്ണമായില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന നിരവധി റോഡുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. റോഡ് പരിപാലനത്തിന്റെ ഉത്തരവാദിത്വം കൈയൊഴിഞ്ഞ് റിയാസ് നല്കിയ വിശദീകരണം സര്‍ക്കാരിനാകെ അപമാനകരമായി. കഴിഞ്ഞ ദിവസം കോഴിക്കോട് കാരന്തൂര്‍ – മെഡിക്കല്‍ കോളജ് റോഡില്‍ മായനാട് ഒഴുക്കര അങ്ങാടിയോട് ചേര്‍ന്ന ഭാഗത്ത് തകരാറില്ലാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം കരാറുകാരന്‍ ടാറിങ് നടത്തി. നാട്ടുകാര്‍ തടഞ്ഞപ്പോള്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറെയും ഓവര്‍സിയറെയും സസ്‌പെന്‍ഡ് ചെയ്തു. ഇത് നാടകമായിരുന്നുവെന്ന് പരസ്യമായി.  

ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കാനിരുന്ന ഫുഡ് സ്ട്രീറ്റിനെതിരെ സിഐടിയുവാണ് പ്രതിഷേധത്തിന് മുന്നില്‍.  

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ എന്നതായിരുന്നു അടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ റസ്റ്റു ഹൗസുകളില്‍ മിന്നല്‍ പരിശോധന പരിപാടി നടത്തിയിരുന്നു. വടകര റസ്റ്റ്ഹൗസില്‍ നടന്ന പരിശോധനയില്‍ മദ്യക്കുപ്പി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്ത ജീവനക്കാരെ തക്ക കാരണമില്ലാതെ തിരിച്ചെടുത്തു. ഏറ്റവും ഒടുവില്‍ റിയാസ് മുന്‍കൈ എടുത്ത് നടത്തിയ കോഴിക്കോട് കെഎസ്ആര്‍ടിസി സ്വകാര്യ ഏജന്‍സിക്ക് കൈമാറിയ നടപടിയും തുടര്‍ സംഭവങ്ങളും മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. യുവ മന്ത്രി, ഊര്‍ജസ്വല മന്ത്രി, ഭാവി മുഖ്യമന്ത്രി തുടങ്ങിയ വിശേഷണങ്ങളില്‍ തുടങ്ങിയ മന്ത്രി, ഇപ്പോള്‍ മരുമകന്‍ മന്ത്രിയെന്ന പേരിലാണ് പാര്‍ട്ടി അണികള്‍ക്കിടയിലും വിമര്‍ശിക്കപ്പെടുന്നത്.  

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.