Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡിസബിലിറ്റി പെന്‍ഷന്‍ നല്കാന്‍ അധികൃതര്‍ കണ്ണുതുറന്നില്ല ആശയുടെ കാത്തിരിപ്പിന് 33 വര്‍ഷം

ഏറ്റുമാനൂര്‍: മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് പൂര്‍ണ്ണമായും കിടപ്പിലായ യുവതിക്കു 33 വര്‍ഷമായി ഡിസബിലിറ്റി പെന്‍ഷന്‍ നിഷേധിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 01:37 pm IST
inKottayam

ഏറ്റുമാനൂര്‍: മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് പൂര്‍ണ്ണമായും കിടപ്പിലായ യുവതിക്കു 33 വര്‍ഷമായി ഡിസബിലിറ്റി പെന്‍ഷന്‍ നിഷേധിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ഏറ്റുമാനൂര്‍ വടക്കേനട അശ്വതി നിലയത്തില്‍ ആശ നായര്‍ക്കാണു (49) പെന്‍ഷന്‍ ലഭിക്കാത്തത്. അശ്വതിയുടെ അച്ഛന്‍ പരേതനായ കെ.എസ്. രാമചന്ദ്രന്‍ നായര്‍ കോട്ടയം ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാരനായിരുന്നു. 1998ല്‍ രാമചന്ദ്രന്‍ നായര്‍ പെന്‍ഷനായി. അന്നു മുതല്‍ ലഭിക്കേണ്ട പെന്‍ഷനാണു അധികൃതരുടെ അനാസ്ഥയില്‍ ഇന്നും ലഭിക്കാത്തത്.  

 മൂന്ന് വയസ്സില്‍ പോളിയോ കുത്തിവയ്‌പ് എടുത്ത ശേഷം തുടര്‍ച്ചയായി അപസ്മാരം ഉണ്ടാകുകയും തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മാനസിക വൈകല്യം ഉണ്ടായി. പിന്നീട് പൂര്‍ണമായും ശരീരം തളര്‍ന്ന് കിടപ്പിലായ അവസ്ഥയിലായി ആശ. ഡിസബിലിറ്റി പെന്‍ഷന്‍ ലഭിക്കുന്നതിനായി ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സമര്‍പ്പിച്ച ശേഷവും രാമചന്ദ്രന്‍ നായര്‍ പിഎഫ് ഓഫീസില്‍ നിരന്തരം കയറി ഇറങ്ങിയെങ്കിലും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.  

 2015ല്‍ ആശയുടെ അമ്മ കെ. ഇന്ദിരാ ദേവി മരിച്ചു. തളര്‍ന്നു കിടക്കുന്ന മകള്‍ക്കു പെന്‍ഷന്‍ ലഭിക്കുന്നതിനു പിഎഫ് ഓഫീസ് കയറിയിറങ്ങിയ രാമചന്ദ്രന്‍ നായര്‍ 2016ല്‍ മരിച്ചു. 1999 സെക്ഷന്‍ 14 പ്രകാരം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റിന്റെ നേതൃത്വത്തില്‍ ആശയുടെ ലീഗല്‍ ഗാര്‍ഡിയനായി അനിയത്തിയായ ശ്രീകല നായരെ നിയമിച്ചു. വര്‍ഷങ്ങളായി പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം 2010 ഒക്ടോബര്‍ 20നു ശ്രീകല അപേക്ഷ സമര്‍പ്പിച്ചു. അഞ്ച് മാസത്തിനു ശേഷം 2021 മാര്‍ച്ച് 16 നു മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി ആശയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഹാജരാകണമെന്നു വിവരാവകാശ നിയമ പ്രകാരം അയച്ച അപേക്ഷയുടെ മറുപടിയായി ലഭിച്ചു.  

  കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു 2003ല്‍ അനുവദിച്ച പെര്‍മനന്റ് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കുമ്പോഴാണു എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ആശയെ വീണ്ടും ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചു. സര്‍ട്ടിഫിക്കറ്റ് ഡിഎംഒ ഓഫിസില്‍ നിന്ന് 2021 ഏപ്രില്‍ 30ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ റീജനല്‍ പിഎഫ് കമ്മിഷണര്‍ക്കു അയയ്‌ക്കുകയും ചെയ്തു.  

 നാളിതുവരെ ആശയ്‌ക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയിട്ടില്ല. കൂടാതെ ആശയെ പരിചരിക്കുന്ന ശ്രീകലക്കു ആശ്വാസ കിരണം പദ്ധതി പ്രകാരം ലഭിക്കേണ്ട പെന്‍ഷനും നാളിതുവരെയായിട്ടും ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ചു ഏറ്റുമാനൂര്‍ ഐസിഡിഎസില്‍ സമര്‍പ്പിച്ച അപേക്ഷ കുമാരനല്ലൂര്‍ കോട്ടയം സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്കു നല്‍കിയതായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ രേഖാമൂലം മറുപടി നല്‍കിയെങ്കിലും നാളിതുവരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ശ്രീകലയുടെ ഭര്‍ത്താവും മൃദംഗ അധ്യാപകനുമായ പി.കെ. വിജയകുമാറിനു ലഭിക്കുന്ന ഫീസ് കൊണ്ടായിരുന്നു ആശയുടെ ചികിത്സയും വീട്ടിലെ ചെലവുകളും കഴിഞ്ഞു പോയിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം ആകെ ഉണ്ടായിരുന്ന വരുമാനവും നിലച്ച സ്ഥിതിയാണ്‌

Tags: Disabilitypersonkottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.