Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിങ്ങള്‍ക്ക് ചെയ്യണമെങ്കില്‍ അതാകാം, എന്നെക്കൊണ്ട് സാധിക്കില്ല’; ചാന്‍സലര്‍ വിഷയത്തില്‍ നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍

ചാന്‍സലര്‍ പദവി ഭറണ ഘടനാ പരമായ ഉത്തവാദിത്തമല്ല, പകരം സഭ തനിക്ക് തന്ന ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 11:21 am IST
in Kerala

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറാണെന്ന് വീണ്ടും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ തീരുമാനം അറിയിച്ചത് തന്റെ സര്‍ക്കാരുമായി തന്നെ തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാലാണ്. രണ്ടര വര്‍ഷമായി സര്‍വകലാശാലയില്‍ പ്രശ്‌നങ്ങള്‍ അരങ്ങേറുകയാണ്. തന്നെക്കൊണ്ട് ഈ സ്ഥാനത്ത് ഇരുന്ന് ഇതൊന്നും അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ല. അതിനാലാണ് ചാന്‍സലര്‍ സ്ഥാനം തിരിച്ചെടുക്കാനുള്ള ഓഡിനന്‍സ് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദേഹം വ്യക്തമാക്കി.

ചാന്‍സലര്‍ പദവി ഭറണ ഘടനാ പരമായ ഉത്തവാദിത്തമല്ല, പകരം സഭ തനിക്ക് തന്ന ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനാലാണ് അവരോട് തന്നെ ഓഡിനന്‍സ് പാസാക്കി സ്ഥാനം തിരികെ എടുക്കാന്‍ ആവശ്യപ്പെട്ടത്. സര്‍വകലാശാലയുടെ സ്വയം ഭരണ അധികാരം നിലനിര്‍ത്താനാണ് ഗവര്‍ണറിന് തന്നെ ഈ ചുമതല നല്‍കുന്നത്. എന്നാല്‍ അത് സുഖമാമായി നടത്താന്‍ സാധിക്കുന്നില്ലായെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.  

കേരളത്തിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചതോടെ വെള്ളിയാഴ്ച രാത്രി വൈകി ചീഫ് സെക്രട്ടറിയും ധനമന്ത്രിയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. എന്നു മാത്രമല്ല, നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ സര്‍ക്കാരിനെതിരേ പരസ്യമായി ആഞ്ഞടിച്ചത്.  

തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച അദ്ദേഹം ഇനി ഉടന്‍ കേരളത്തിലേക്കില്ലെന്ന സൂചനയാണ് നല്കിയതും. സര്‍വകലാശാലകളിലെ രാഷ്‌ട്രീയ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ പരിപാടി ഗവര്‍ണര്‍ റദ്ദാക്കി. ഒമ്പതാം തീയതിയിലെ പരിപാടിയില്‍നിന്നാണ് ഗവര്‍ണര്‍ വിട്ടുനിന്നത്. സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം അന്നുതന്നെ ദല്‍ഹിക്കു പോകാനായിരുന്നു ഗവര്‍ണറുടെ നേരത്തേയുള്ള തീരുമാനം. എന്നാല്‍, പ്രതിഷേധ സൂചകമായി സര്‍ക്കാരിനു കത്ത് നല്കാന്‍ ഏഴിനു തീരുമാനിച്ചു. സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നും അന്നുരാത്രി തന്നെ നിശ്ചയിച്ചു. തുടര്‍ന്ന്, എട്ടിന് സര്‍ക്കാരിനു കത്തു നല്കി.

വെള്ളിയാഴ്ച ചീഫ് സെക്രട്ടറി വി.പി. ജോയിയും ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം അനുനയ നീക്കത്തിനായി രാജ്ഭവനിലെത്തി. കണ്ണൂര്‍ സര്‍വകലാശാലാ വിഷയത്തില്‍ യുജിസി റഗുലേഷന്‍ ഉയര്‍ത്തിപ്പിടിച്ച് ന്യായീകരിച്ച സര്‍ക്കാര്‍ പ്രതിനിധി, ശ്രീശങ്കര സര്‍വകലാശാലയില്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യമെന്ന് വാദിച്ചു. രണ്ട് സര്‍വകലാശാലകളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പ്രതിരോധം തീര്‍ത്തതോടെ ഇരുകൂട്ടര്‍ക്കും കൂടുതലൊന്നും പറയാനായില്ല. ഗവര്‍ണറുടെ മിക്ക ചോദ്യങ്ങള്‍ക്കും ചീഫ് സെക്രട്ടറിക്ക് ഉത്തരമുണ്ടായിരുന്നില്ല. കൂടിക്കാഴ്ചയ്‌ക്കു ശേഷം ദല്‍ഹിക്കു പോയ ഗവര്‍ണര്‍ ഇനി 17നേ മടങ്ങിയെത്തൂ.

Tags: keralagovernorUniversityarif muhammad khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.