Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂചനാ ബോര്‍ഡുകളില്‍ നിന്നും ക്ഷേത്രങ്ങള്‍ ഒഴിവാക്കിയത് ബോധപൂര്‍വം; ക്ഷേത്ര ഉപദേശക സമിതിയുടെ അപേക്ഷ പിഡബ്ല്യൂഡി പരിഗണിച്ചില്ല

ക്ഷേത്രങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2021 ഒക്ടോബര്‍ 1ന് വിജയപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സജി നെല്ലിപ്പുഴ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അപേക്ഷ പരിഗണിക്കുകയോ മറുപടി അയക്കുകയോ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയ്യാറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 12:10 pm IST
in Kerala

കോട്ടയം: അയര്‍ക്കുന്നം-മണര്‍കാട് റോഡില്‍ ക്ഷേത്രങ്ങളുടെ പേരുകള്‍ മാത്രം ഒഴിവാക്കി സൂചനാ ബോര്‍ഡ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പിന്റെ നടപടി വിവാദത്തിലേക്ക്. റോഡിന്റെ നവീകരണം നടക്കുമ്പോള്‍ തന്നെ സൂചനാ ബോര്‍ഡില്‍ ക്ഷേത്രങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതികള്‍ പ്രത്യേക അപേക്ഷ തന്നെ പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ  ക്ഷേത്രങ്ങളുടെ പേരുകള്‍ ഏകപക്ഷീയമായി ഒഴിവാക്കിയാണ് സൈന്‍ ബോര്‍ഡ് സ്ഥാപിച്ചത്.    

 ക്ഷേത്രങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2021 ഒക്ടോബര്‍ 1ന് വിജയപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സജി നെല്ലിപ്പുഴ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിരുന്നു.  അപേക്ഷ പരിഗണിക്കുകയോ മറുപടി അയക്കുകയോ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയ്യാറിയില്ല. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസിലും, ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡിലും, തിരുവഞ്ചൂര്‍-ചെങ്ങളും റോഡിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. 

മന:പ്പൂര്‍വ്വം ക്ഷേത്രങ്ങളുടെ പേര് ഒഴിവാക്കി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച നടപടിയില്‍ വിശ്വാസികളുടെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടാകുന്നത്. അയര്‍ക്കുന്നം മണര്‍കാട് റോഡില്‍ പൊതുമരാമത്തുവകുപ്പ് സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ ക്ഷേത്രങ്ങളെ, പ്രത്യേകിച്ച് അതിപുരാതനമായ മണര്‍കാട് ദേവീ ക്ഷേത്രത്തെ പോലും സൂചന ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയതിലൂടെ പൊതുമരാമത്തു വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഹിന്ദു വിരുദ്ധതയാണ് വെളിവാകുന്നതെന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു. 

ഭൂരിപക്ഷ ജനവിഭാഗമായ ഹിന്ദുക്കളുടെ ഉള്‍പ്പെടെയുള്ളവരുടെ നികുതിപ്പണവും ഉപയോഗിച്ചാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന കാര്യ ബന്ധപ്പെട്ടവരെ ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ ഇതര മതസ്ഥാപനങ്ങളുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്.അതുകൊണ്ട് ക്ഷേത്രങ്ങളുടെ പേരുകളും ഉള്‍പ്പെടുത്തി സൂചന ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കാന്‍ പൊതുമരാമത്തു വകുപ്പ് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് സമിതി അവശ്യപ്പെട്ടു.

 പൊതുമരാമത്തു വകുപ്പിന്റെ തെറ്റായ നടപടികള്‍ക്കെതിരെ കോട്ടയം ജില്ല കളക്ടറെ സമീപിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ്  എസ്. ശങ്കര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.യു. ശാന്തകുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംഘടന സെക്രട്ടറി കെ.ജി.തങ്കച്ചന്‍, സുരേഷ് ബാബു, മണര്‍കാട് പഞ്ചായത്ത്  സമിതി ജനറല്‍ സെക്രട്ടറി വിജയകുമാര്‍, അയര്‍ക്കുന്നം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ ചെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: kottayamകേരള ക്ഷേത്രങ്ങള്‍ജില്ലാ കളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.