Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെക്കന്‍ കേരളത്തിലെ മഴയ്‌ക്ക് കാരണം ന്യൂനമര്‍ദപാത്തി; ശക്തമായ കാറ്റിന് സാധ്യത; മഴ തുടരും

കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ശേഷം തെക്കന്‍ തമിഴ്നാട്ടിലൂടെ കടന്ന് തെക്കു കിഴക്കന്‍ അറബിക്കടലിലേക്ക് ഒരു ന്യൂനമര്‍ദം എത്തിയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പ്രദേശത്ത് നിലകൊള്ളുന്നത് മൂലം തെക്കന്‍ തമിഴ്നാട് മുതല്‍ തെക്കന്‍ ഒഡീഷ വരെ നീളത്തില്‍ ന്യൂനമര്‍ദപാത്തി കഴിഞ്ഞ ദിവസം രൂപംകൊണ്ടിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 14, 2021, 05:40 pm IST
in Kerala

ഇടുക്കി: തെക്കന്‍ കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണമായത് അറബിക്കടല്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീണ്ടു കിടക്കുന്ന ന്യൂനമര്‍ദപാത്തി. തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളെത്തുന്ന വര്‍ഷം കൂടിയാണിത്.

കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ശേഷം തെക്കന്‍ തമിഴ്നാട്ടിലൂടെ കടന്ന് തെക്കു കിഴക്കന്‍ അറബിക്കടലിലേക്ക് ഒരു ന്യൂനമര്‍ദം എത്തിയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പ്രദേശത്ത് നിലകൊള്ളുന്നത് മൂലം തെക്കന്‍ തമിഴ്നാട് മുതല്‍ തെക്കന്‍ ഒഡീഷ വരെ നീളത്തില്‍ ന്യൂനമര്‍ദപാത്തി കഴിഞ്ഞ ദിവസം രൂപംകൊണ്ടിരുന്നു.

ഇതിന് പിന്നാലെ കിഴക്കന്‍ കാറ്റിനെ അപേക്ഷിച്ച് കാലവര്‍ഷത്തിന് സമാനമായി പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുകയും ഇത് ന്യൂനമര്‍ദ പാത്തിയിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു. ഇതോടെ അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള വായു കേരളത്തിന് മുകളിലൂടെ ശക്തമായി പ്രവഹിപ്പിച്ച് മഴയായി പെയ്തിറങ്ങി.

ഒഡീഷയുടെ തീരത്ത് ഇത്തരത്തിലുള്ള മാറ്റങ്ങളെത്തിയാല്‍ അത് പടിഞ്ഞാറന്‍ കാറ്റിനെ ശക്തമാക്കുമെന്നും കേരളത്തില്‍ കനത്ത മഴയ്‌ക്ക് കാരണമാകുമെന്നും തിരുവനന്തപുരം മീറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് എല്‍എസിഡി ഹെഡും ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ഡോ. വി.കെ. മിനി ജന്മഭൂമിയോട് പറഞ്ഞു. ഇന്ന് മുതല്‍ ന്യൂനമര്‍ദ പാത്തിയുടെ ശക്തി കുറയുമെന്നും അവര്‍ വ്യക്തമാക്കി. 17, 18 തീയതികളില്‍ മേഖലയിലേക്ക് പുതിയ ന്യൂനമര്‍ദമെത്തുന്നതിനാല്‍ സമാനമായി വീണ്ടും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. കൂടുതലായും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ന്യൂനമര്‍ദ പാത്തിയുടെ ഭാഗമായി കനത്ത മഴയെത്തിയത്. ഇതിനൊപ്പം തന്നെ വടക്കന്‍ തമിഴ്നാട്ടില്‍ രൂപമെടുത്ത ചക്രവാതച്ചുഴിയുടെ സ്വാധീനവും മഴ കനക്കാന്‍ കാരണമായി.

തെക്കന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ (അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍) അന്തരീക്ഷ സ്ഥിതിയിലെ അസ്ഥിരതകള്‍ തുടരുന്നതാണ് ഇത്തരത്തില്‍ അപ്രതീക്ഷിത മഴയ്‌ക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. അറബിക്കടലിലേക്ക് മാത്രം നിലവില്‍ മൂന്ന് സ്ഥലങ്ങളില്‍ നിന്നാണ് കാറ്റെത്തുന്നത്. സൈബീരിയ, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക്ക് എന്നിവയാണവ. ഇത്തരത്തിലുള്ള പ്രതിഭാസം സാധാരണയായി ലഭിക്കേണ്ട മഴയുടെ സ്വഭാവം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.