Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ഹിച്ച കൈകളില്‍ പുരസ്‌കാരമെത്തുന്നു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള തുളസി ഗൗഡയുടെ ചിത്രങ്ങള്‍; ഇമേജ് ഓഫ് ദ ഡേയെന്ന് സമൂഹം

കഴിഞ്ഞ അറുപതു വര്‍ഷമായി പ്രകൃതിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് തുളസി ഗൗഡയുടേത്. ഈ കാലയളവിലത്രയും അവര്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം നാല്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് തുളസി ഗൗഡ നട്ടുവളര്‍ത്തിയത്. ഇതു കൂടാതെ കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 02:02 pm IST
in India

കഴിഞ്ഞ ദിവസത്തെ പത്മ പുരസ്‌കാരദാന ചടങ്ങിലെ പല വികാരനിര്‍ഭരമായ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അര്‍ഹിച്ച കൈകളില്‍ പുരസ്‌കാരങ്ങള്‍ എത്തിയതിലെ സന്തോഷത്തില്‍ ചടങ്ങിലെ മിക്ക ചിത്രങ്ങളും വീഡിയോകളും ഒരുപാടു പേര്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പങ്കു വെച്ചിരുന്നു. ഇത്തരത്തില്‍ ഒരു ചിത്രംകൂടി ഇപ്പോള്‍ വൈറലാവുകയാണ്. 

പത്മശ്രീ ലഭിച്ച തുളസി ഗൗഡയുടെ ചിത്രമാണത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുളസി ഗൗഡയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. പത്മ പുരസ്‌കാരം നേടിയ 119 ജേതാക്കളുടെ പട്ടികയിലാണ് 72 വയസ്സുകാരിയായ തുളസി ഗൗഡയും ഇടം പിടിച്ചത്. ഇമേജ് ഓഫ് ദി ഡേ എന്ന തലക്കെട്ടോടെയാണ് ചിത്രം ഏവരും പങ്കു വയ്‌ക്കുന്നത്. മോദിയുമായി സംസാരിക്കുന്ന തുളസി ഗൗഡയുടെ മറ്റൊരു ചിത്രവും വൈറലാണ്.

കഴിഞ്ഞ അറുപതു വര്‍ഷമായി പ്രകൃതിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് തുളസി ഗൗഡയുടേത്. ഈ കാലയളവിലത്രയും അവര്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം നാല്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് തുളസി ഗൗഡ നട്ടുവളര്‍ത്തിയത്. ഇതു കൂടാതെ കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയിരുന്നു.  ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവ് അവര്‍ക്കുണ്ട്.

വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനവത്കരണ പരിപാടിയില്‍ തുളസിഗൗഡ സജീവ സാന്നിധ്യമായിരുന്നു. തുളസി ഗൗഡയുടെ സേവനവും പ്രകൃതിയോടുള്ള ആത്മാര്‍ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിക്ക് സ്ഥിരനിയമനം നല്‍കുകയുണ്ടായി. 14 വര്‍ഷം വനംവകുപ്പില്‍ സേവനമനുഷ്ഠിച്ച തുളസി ഗൗഡയ്‌ക്ക് പെന്‍ഷന്‍ തുകയാണ് ആകെയുള്ള ഉപജീവനമാര്‍ഗ്ഗം. പിന്നാക്ക സമുദായത്തില്‍ ജനിച്ച തുളസിക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അമ്മയോടൊപ്പം തൊഴില്‍ ചെയ്താണഅ ജീവിച്ചത്. ‘കാടിന്റെ സര്‍വവിജ്ഞാന കോശം’ എന്നാണ് തുളസി ഗൗഡ അറിയപ്പെടുന്നത്.  

Tags: അവാർഡ്പ്രധാനമന്ത്രിPadma ShrinarendramodiministermodiPrime Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

News

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

നീറ്റ് പുനപ്പരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട്ട് ചൗധരി

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.