Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസ്സുകള്‍ നാമമാത്രം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം; ഭൂരിഭാഗം സര്‍വീസുകളും സ്തംഭിച്ചു,​ ജനം വലഞ്ഞു

സമരവിവരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതറിയാതെ നൂറുകണക്കിനു ആളുകളാണ് ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെത്തിയത്. ഇവര്‍ക്കു സ്വകാര്യബസുകളും ട്രെയിനുകളും മാത്രമായിരുന്നു ഏക ആശ്രയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:18 pm IST
in Kerala

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് പൊതുജനം. ജീവനക്കാരുടെ ശമ്പളം യഥാസമയം വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്‌കരണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയത്. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഭൂരിഭാഗം സര്‍വീസുകളും ഇന്നലെയും സ്തംഭിച്ചു.

നാമമാത്രമായ ബസുകള്‍ മാത്രമാണ് നഗരത്തില്‍ സര്‍വീസ് നടത്തിയത്. ഐഎന്‍ടിയുസി, എഐടിയുസി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പണിമുടക്ക് നടന്നത്. സിഐടിയു, ബിഎംഎസ്, കെഐടിസി തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു.

 പണിമുടക്ക് അറിയാതെ യാത്ര പുറപ്പെട്ട ഒട്ടേറെപ്പേര്‍ പെരുവഴിയിലായി. സമരവിവരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതറിയാതെ നൂറുകണക്കിനു ആളുകളാണ് ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെത്തിയത്. ഇവര്‍ക്കു സ്വകാര്യബസുകളും ട്രെയിനുകളും മാത്രമായിരുന്നു ഏക ആശ്രയം. 

ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകള്‍ ഭൂരിഭാഗവും മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തൃശ്ശൂര്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മാള, പുതുക്കാട്, ചാലക്കുടി എന്നീ ജില്ലയിലെ ഏഴു ഡിപ്പോകളില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ജീവനക്കാരും ഇന്നലെയും ജോലിക്ക് ഹാജരായില്ല.

യാത്ര പാതിവഴിക്ക് അവസാനിപ്പിച്ച് മടക്കം…

രണ്ടാം ദിവസവും ബസ് പണിമുടക്ക് ഉണ്ടെന്ന വിവരം അറിയാതെ സ്റ്റാന്‍ഡില്‍ എത്തിയ ഭൂരിഭാഗം ആളുകളും യാത്ര പാതിവഴിക്ക് അവസാനിപ്പിച്ച് മടങ്ങി. ആശുപത്രിയിലായ അച്ഛനെ കാണാന്‍ കോട്ടയത്തേക്ക് പോകാന്‍ ബസ് തേടിയെത്തിയ ഒല്ലൂര്‍ സ്വദേശി അശ്വിനും അമ്മ സരോജിനിയും ഏറെ നേരം ബസ് കാത്ത് നിന്നെങ്കിലും ഉച്ചയ്‌ക്ക് ശേഷവും ബസ് ലഭിക്കാത്തതിനാല്‍ തിരികെ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങി.

  ബസ് ഉണ്ടെന്ന് കരുതി എത്തിയതിനാലും ആ സമയം ട്രെയിന്‍ ലഭ്യമല്ലാത്തതിനാലും ഇവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് ജില്ലയ്‌ക്കകത്തുള്ള ചുരുക്കം ചില സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായത്. മറ്റ് ട്രേഡ് യൂണിയനുകള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചെങ്കിലും ഇന്നലെയും തുടര്‍ന്ന സമരത്തോട് മറ്റ് ജീവനക്കാരും സഹകരിച്ചു.  ഇത് കാരണമാണ് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാകാതിരുന്നത്.

  സമരമറിയാതെ തൃശൂരില്‍ ട്രെയിന്‍ ഇറങ്ങിയ നിരവധി യാത്രക്കാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയിരുന്നു. ബസില്ലാത്തതിനാല്‍ ഇവര്‍ പിന്നീട് സ്വകാര്യ ബസുകളിലും ഓട്ടോറിക്ഷകളിലുമാണ് പോയത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് ഇന്നലെ സമരത്തിന് നേതൃത്വം നല്കിയത്.

Tags: keralastrikeകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

പുതിയ വാര്‍ത്തകള്‍

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.