Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷാര്‍ത്ഥികളെ തിരിച്ചറിയാന്‍ സ്വാമിയേ ശരണമയ്യപ്പാ, അമ്മേ നാരായണ, ഓം കോഡുകള്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ നീക്കം

പരീക്ഷ നടന്നപ്പോള്‍തന്നെ ദേവസ്വം കമ്മിഷണറേറ്റിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പരീക്ഷാര്‍ത്ഥികളുടെ കൈപ്പടയും നമ്പരും പേരുമൊക്കെ ശേഖരിച്ചതായി ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 02:07 pm IST
in Kerala

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വേണ്ടപ്പെട്ടവര്‍ക്ക് ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനായി നീക്കം നടത്തുന്നതായി ആരോപണം. ദേവസ്വം ബോര്‍ഡില്‍ സ്ഥാനക്കയറ്റത്തിനായുള്ള ഓഫീസേഴ്‌സ് ടെസ്റ്റിന്റെ ഉത്തരക്കടലാസില്‍ വേണ്ടപ്പെട്ടവര്‍ക്കായി വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നാണ് ആരോപണം.  

പരീക്ഷയ്‌ക്കെത്തിയവരില്‍ വേണ്ടപ്പെട്ടവരെ തിരിച്ചറിയുന്നവര്‍ക്ക് കോഡ് നല്‍കുകയും, ഇത് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി പരീക്ഷ വിജയിപ്പിക്കാനുമാണ് നീക്കം. ഉത്തരക്കടലാസില്‍ ഫാള്‍സ് നമ്പരുണ്ടെങ്കിലും പരീക്ഷാര്‍ത്ഥിയെ തിരിച്ചറിയാനായി സ്വാമിയേ ശരണമയ്യപ്പാ, അമ്മേ നാരായണ, ഓം എന്നീ കോഡുകള്‍ നല്‍കിയിട്ടുണ്ട്. മംഗളമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

ഇത് കൂടാതെ പരീക്ഷ നടന്നപ്പോള്‍തന്നെ ദേവസ്വം കമ്മിഷണറേറ്റിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പരീക്ഷാര്‍ത്ഥികളുടെ കൈപ്പടയും നമ്പരും പേരുമൊക്കെ ശേഖരിച്ചതായി ആരോപണമുണ്ട്. ഉത്തരക്കടലാസ് പരിശോധനാക്രമക്കേടിലൂടെ ഇഷ്ടക്കാര്‍ക്കു സ്ഥാനക്കയറ്റം നന്‍കാനുള്ള നീക്കത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡിലെ ചില ഉന്നതോദ്യോഗസ്ഥരാണെന്നാണ് ആരോപണം.  

കഴിഞ്ഞദിവസം നന്ദന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള സുമംഗലി ഓഡിറ്റോറിയത്തിലായിരുന്നു ദേവസ്വം ഓഫീസേഴ്സ് ടെസ്റ്റ് നടത്തിയത്. ഡിഒടി-1, ഡിഒടി-2, മതം എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരവൂര്‍ മുതല്‍ പാറശാല വരെയുള്ള ദേവസ്വങ്ങളില്‍ പുതുതായി ജോലിക്കു കയറിയ 250-ല്‍ ഏറെ എല്‍ഡി ക്ലര്‍ക്കുമാരും സബ്ഗ്രൂപ്പ് ഓഫീസര്‍മാരും മറ്റ് ജീവനക്കാരും പരീക്ഷയെഴുതി.  

ദേവസ്വം മാന്വലില്‍നിന്നും മുന്‍കൂട്ടി പ്രസിദ്ധീകരിച്ച മതഗ്രന്ഥങ്ങളില്‍നിന്നുമാണ് പരീക്ഷാര്‍ത്ഥികള്‍ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഡെപ്യൂട്ടേഷനില്‍ വന്നയാളാണ് ഫസ്റ്റ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥന്‍. എന്നാല്‍ ദേവസ്വം വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ പരിജ്ഞാനക്കുറവ് മുതലെടുത്ത് മറ്റൊരു ഉദ്യോഗസ്ഥനാണ് ഉത്തരക്കടലാസ് പരിശോധിക്കുന്നതെന്നാണ് സൂചന. സെക്കന്‍ഡ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥനാരെന്ന വിവരം ചിലര്‍ നേരത്തേ പുറത്തുവിട്ടിട്ടുണ്ട്. മതവിഷയം നോക്കുന്നത് 70 വയസ് പിന്നിട്ടിട്ടും ഓണറേറിയം വ്യവസ്ഥയില്‍ ജോലിയില്‍ തുടരുന്നയാളാണ്. ക്രമക്കേടിനെതിരേ സര്‍ക്കാരിനെയും ഹൈക്കോടതിയേയും സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ജീവനക്കാര്‍.  

Tags: examDevaswom Boardtravancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.