Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

”വിഷ്ണുഭാരതീയനെ ഇവര്‍ തമസ്‌കരിക്കുന്നതെന്തിന്?’

ടി.എസ്. തിരുമുമ്പിന്റെ ഭാഗവതസപ്താഹവും ഭാരതീയന്റെയും കേരളീയന്റെയും നിറഞ്ഞ സാന്നിദ്ധ്യവും സമരത്തിലുണ്ടായിരുന്നു. ഇവരെ ആനയെക്കൊണ്ട് കൊല്ലിക്കാന്‍ വരെ യാഥാസ്ഥിതികര്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് അന്ന് ഇവര്‍ രക്ഷപ്പെട്ടത്. ഗുരുവായൂരപ്പന്റെ മുമ്പില്‍ മരിക്കാന്‍ വരെ അവര്‍ തയാറായിരുന്നു.

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Nov 3, 2021, 09:29 pm IST
inKerala

കോഴിക്കോട്: ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ നവതിയിലും സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വര്‍ഷത്തിലും വിഷ്ണുഭാരതീയനെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ അവഗണിക്കപ്പെടുകയാണെന്ന് മകന്‍ ബാലഗംഗാധര  തിലകന്‍. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഔദ്യോഗിക ചടങ്ങുകളിലൊന്നും സമരത്തില്‍ പ്രധാനപങ്കുവഹിച്ച വിഷ്ണുഭാരതീയന്റെ ഓര്‍മ്മകളില്ല. എന്തുകൊണ്ടാണ് വിഷ്ണുഭാരതീയന്‍ അവഗണിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  

ടി.എസ്. തിരുമുമ്പിന്റെ ഭാഗവതസപ്താഹവും ഭാരതീയന്റെയും കേരളീയന്റെയും നിറഞ്ഞ സാന്നിദ്ധ്യവും  സമരത്തിലുണ്ടായിരുന്നു. ഇവരെ ആനയെക്കൊണ്ട് കൊല്ലിക്കാന്‍ വരെ യാഥാസ്ഥിതികര്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് അന്ന് ഇവര്‍ രക്ഷപ്പെട്ടത്. ഗുരുവായൂരപ്പന്റെ മുമ്പില്‍ മരിക്കാന്‍ വരെ അവര്‍ തയാറായിരുന്നു.

പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷികാഘോഷത്തിലും ഉപ്പ് സത്യഗ്രഹത്തിന്റെ വാര്‍ഷിക സമ്മേളനത്തിലും വിഷ്ണുഭാരതീയനെ ഓര്‍ക്കാനാരുമുണ്ടായില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവരെപ്പോലും സമര സേനാനികളായി ആദരിക്കുമ്പോള്‍, ഞാന്‍ അടിമുടി ഭാരതീയനാണെന്ന് ഉറക്കെപ്പറഞ്ഞ വിഷ്ണുഭാരതീയന്‍ അവഗണിക്കപ്പെട്ടു. അദ്ദേഹത്തിന് ഉചിതമായ സ്മാരകത്തിനുപോലും ഇതുവരെ ഭരിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല.  

സ്മാരകം പണിയാന്‍ ഭൂമിവിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂമിവിട്ടുകൊടുക്കാന്‍ തയ്യാറല്ല. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഭൂമി വിട്ടു നല്‍കും. വിഷ്ണുഭാരതീയന് ഉചിതമായ സ്മാരകം പണിയണമെന്ന് മന്ത്രിമാരായ കെ.എന്‍. ബാലഗോപാലിനോടും  അഹമ്മദ് ദേവര്‍കോവിലിനോടും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഒരറിയിപ്പും ഉണ്ടായിട്ടില്ല.

സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം തട്ടിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളെ അംഗീകരിക്കാന്‍ പോലും ഇവര്‍ തയാറാവുന്നില്ല, അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. 2000ത്തിന് ശേഷം കാഴ്ചനഷ്ടപ്പെട്ട ബാലഗംഗാധര തിലകന്‍ ഇന്നലെ കുന്ദമംഗലത്തെ പടനിലത്തെ ഭാര്യവീട്ടില്‍ എത്തിയതായിരുന്നു.

Tags: ഗുരുവായൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ 21ന്, തൃപ്പുത്തരി 23ന്

Thrissur

ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലിക ഒഴിവ്

Kerala

വില്ല നിര്‍മ്മിച്ച് നല്‍കിയില്ല; ശാന്തിമഠം ബില്‍ഡേഴ്‌സ് പരാതിക്കാരന് 54 ലക്ഷം നല്‍കാന്‍ വിധി

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയ കാര്‍
Thrissur

ഗുരുവായൂരപ്പന് മഹീന്ദ്ര നല്‍കിയത് 29 ലക്ഷത്തിന്റെ ന്യൂജനറേഷന്‍ കാര്‍; ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ താക്കോല്‍ ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.