Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശരത് പവാറിന്റെ വലംകൈ മന്ത്രി നവാബ് മാലിക്കിനെ പൊളിച്ചടുക്കി സമീര്‍ വാങ്കഡേയും സഹോദരി ക്രിമിനല്‍ അഭിഭാഷക യാസ്മീന്‍ വാങ്കഡേയും

ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അഴിക്കുള്ളിലായ നാള്‍ മുതല്‍ കൂടുതല്‍ അസ്വസ്ഥര്‍ ശരത് പവാറിന്റെ എന്‍സിപിയാണ്. തല്‍ക്കാലം ശരത് പവാറിന്റെ വലംകൈയായ മന്ത്രി നവാബ് മാലിക്ക് അന്ന് മുതലേ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥര്‍ സമീര്‍ വാങ്കഡെയെ പല ആരോപണങ്ങളും ഉയര്‍ത്തി വേട്ടയാടാന്‍ ശ്രമിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Oct 22, 2021, 08:35 pm IST
in India
എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെയും മുംബൈയില്‍ ക്രിമിനല്‍ അഭിഭാഷകയും സഹോദരിയുമായ യാസ്മീന്‍ വാങ്കഡെയും

എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെയും മുംബൈയില്‍ ക്രിമിനല്‍ അഭിഭാഷകയും സഹോദരിയുമായ യാസ്മീന്‍ വാങ്കഡെയും

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അഴിക്കുള്ളിലായ നാള്‍ മുതല്‍ കൂടുതല്‍ അസ്വസ്ഥര്‍ ശരത് പവാറിന്റെ എന്‍സിപിയാണ്. തല്‍ക്കാലം ശരത് പവാറിന്റെ വലംകൈയായ മന്ത്രി നവാബ് മാലിക്ക് അന്ന് മുതലേ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ പല ആരോപണങ്ങളും ഉയര്‍ത്തി വേട്ടയാടാന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ താന്‍ സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറില്ലാതെ നീങ്ങുകയാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവിയായ  സമീര്‍ വാങ്കഡെ. നവാബ് മാലിക് ആരോപണമുന്നയിക്കുമ്പോഴും കര്‍ത്തവ്യനിരതന്‍ മാത്രമാണ് സമീര്‍ വാങ്കഡെ. ഇത്രയും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വ്യാഴാഴ്ച ഷാരുഖ് ഖാന്റെ വീടും നടി അനന്യ പാണ്ഡെയുടെ വീടും സെര്‍ച്ച് ചെയ്തു വാങ്കഡെ.

നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണം സമീര്‍ വാങ്കഡെയുടെ സഹോദരിയെക്കൂടി ഉള്‍പ്പെടുത്തിയുള്ളതായിരുന്നു. വാങ്കഡെയും സഹോദരി യാസ്മീന്‍ വാങ്കഡെയും ദുബായില്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞെന്നും അതിന് തെളിവായി യാസ്മീന്‍ വാങ്കഡെയുടെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോയടക്കം ചേര്‍ത്താണ് എന്‍സിപി മന്ത്രി നവാബ് മാലിക് ആരോപണമുയര്‍ത്തിയത്. എന്നാല്‍ മുംബൈയില്‍ ക്രിമിനല്‍ അഭിഭാഷക കൂടിയായ യാസ്മീന്‍ വാങ്കഡെയും ഇപ്പോള്‍ നവാബ് മാലിക്കിനെതിരെ കോടതിയെ സമീപിക്ക3നൊരുങ്ങുകയാണ്.

ദുബായിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ 2020 ഡിസംബര്‍ 10ന് യാസ്മീന്‍ വാങ്കഡെയും സമീര്‍ വാങ്കഡെയും തങ്ങിയെന്നും ഇത് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാനാണെന്നുമാണ് നവാബ് മാലിക്കിന്റെ ആരോപണം. എന്നാല്‍ താന്‍ ദുബായില്‍ പോയിട്ടില്ലെന്നാണ് സമീര്‍ വാങ്കഡെയുടെ വിശദീകരണം. ഒരിയ്‌ക്കലും ദുബായ് സന്ദര്‍ശിച്ചിട്ടില്ലെന്നും നവാബ് മാലിക്കിന്റേത് നുണയാണെന്നും സമീര്‍ വാങ്കഡെ പറയുന്നു. 

പണം പിടിച്ചുപറിക്കാന്‍ പോയെന്നാണ് നവാബ് മാലിക്കിനെപ്പോലെ ഒരു മന്ത്രി ആരോപിക്കുന്നത്. ‘പണം പിടിച്ചുപറിക്കുക എന്ന ആരോപണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ അത് ആരോപിക്കുന്നത് വൃത്തികേടാണ്. ബഹുമാനം നല്‍കേണ്ട ഒരു മന്ത്രിയുടെ ചുണ്ടില്‍ നിന്നും പിടിച്ചുപറി ആരോപണം ഉയരുന്നത് അമ്പരപ്പാണുണ്ടാക്കുന്നത്,’- സമീര്‍ വാങ്കഡേ പറയുന്നു.

നവാബ് മാലിക്കിനെതിരെ യാസ്മീന്‍ വാങ്കഡേയും ആഞ്ഞടിക്കുകയാണ്. നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രകോപനത്തിന് കാരണമെന്ന് യാസ്മീന്‍ മാലിക് ആഞ്ഞടിക്കുന്നു. ‘എന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം ഫോട്ടോകളാണ് അനുവാദം പോലും വാങ്ങാതെ മന്ത്രി ആരോപണത്തിനായി ഉപയോഗിക്കുന്നത്. ഇത് ഒരു സ്ത്രീക്കെതിരായ കുറ്റകൃത്യമാണ്. നവാബ് മാലിക്ക ഒരു ഭീരുവാണ്,’ യാസ്മീന്‍ വാങ്കഡെ ആഞ്ഞടിക്കുന്നു.

അതേ സമയം അനുജന്റെ ലഹരിമരുന്നിനെതിരായ സന്ധിയില്ലാ സമരത്തിന് സഹോദരി പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു.

നവാബ് മാലിക്കിന്റെ മറ്റൊരു ആരോപണം മാലിദ്വീപില്‍ ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാന്‍ പോയി എന്നതാണ്. ഇതിനും സമീര്‍ വാങ്കഡേ തിരിച്ചടിക്കുന്നു: ‘മാലിദ്വീപില്‍ പോയി എന്നത് ശരിയാണ്. പക്ഷെ അത് മേലധികാരികളില്‍ നിന്നും അനുവാദം വാങ്ങിയശേഷമാണ് നടത്തിയത്. എന്റെ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തിട്ടാണ് കുട്ടികളോടൊപ്പം മാലിദ്വീപില്‍ പോയത്. അല്ലാതെ താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാനല്ല,’ സമീര്‍ വാങ്കഡെ പറയുന്നു.

ഇപ്പോള്‍ സഹോദരനും സഹോദരിയും കൂടി ബോളിവുഡില്‍ നിന്നും പണം പിടിച്ചുപറിക്കുന്ന റാക്കറ്റ് ഉണ്ടാക്കിയിരിക്കുന്നു എന്ന പുതിയ ആരോപണമാണ് നവാബ് മാലിക്ക് ഉയര്‍ത്തുന്നത്.മണ്ണാര്‍ക്കാട്ടെ രാഷ്‌ട്രീയം തീരുമാനിക്കുന്നത് പി.കെ. ശശി- സിപിഎമ്മിലെത്തിയ മുസ്ലിം ലീഗ് വനിതാ നേതാവിന്റെ വൈറലായ പ്രസംഗം വിവാദമാകുന്നു ‘എന്തൊക്കെ സമ്മര്‍ദ്ദം എനിക്ക് മേല്‍ ചെലുത്തിയാലും നവാബ് മാലിക്ക് ഒരാളുടെയും അച്ഛനെ ഭയക്കില്ല. തന്നെ ജയിലിലടയ്‌ക്കാതെ ഞാന്‍ നിര്‍ത്തില്ല. അത് ഞാന്‍ ഇപ്പോഴെ തുറന്നുപറയാന്‍ ആഗ്രഹിക്കയ്‌ക്കുന്നു,’- വ്യക്തിപരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും നവാബ് മാലിക്ക് സമീര്‍ വാങ്കഡെയെ തടയാന്‍ ശ്രമിക്കുന്നുണ്ട്. ഇരുവര്‍ക്കും ബിജെപി ബന്ധമുണ്ടെന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍ ഇതൊന്നും കേട്ട് മുട്ടുമടക്കുന്ന ഉദ്യോഗസ്ഥനല്ല സമീര്‍.ഇതിനെ നിമയത്തിന്റെ വഴിയില്‍ നേരിടുമെന്ന് സമീറും യാസ്മീനും പറയുന്നു.

കഴിഞ്ഞയാഴ്ച ശരത് പവാറും കേന്ദ്രത്തിനെ വിമര്‍ശിച്ചിരുന്നു. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു ശരത് പവാറിന്റെ ആരോപണം. ഇതിനിടെ ആര്യന്‍ ഖാന്റെ അറസ്റ്റ് വ്യാജമാണെന്നും അറസ്റ്റ് ചെയ്യുന്ന വേളയില്‍ ആര്യന്റെ പക്കല്‍ മയക്കമരുന്ന് ഉണ്ടായിരുന്നില്ലെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇത്രയും ആരോപണങ്ങളുണ്ടായിട്ടും മുബൈ സെഷന്‍സ് കോടതി ആര്യന്‍ ഖാനെതിരായ സമീര്‍ വാങ്കഡെയുടെ തെളിവുകള്‍ കണക്കിലെടുത്ത് ആര്യന് ജാമ്യം നി,േധിക്കുകയായിരുന്നു.12 സുപ്രധാന മയക്കുമരുന്ന് ഗ്യാങുകളെയും 300 മയക്കുമരുന്ന് കടത്തുകാരെയും അറസ്റ്റ് ചെയ്ത ഓഫീസറാണ് വാങ്കഡെ.  ഈ വര്‍ഷം മാത്രം 94 കേസുകള്‍ മുംബൈയിലും 12 കേസുകള്‍ ഗോവയിലും രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നുണ്ടാക്കുന്ന മിനിലാബുകള്‍ മുംബൈയിലും ഗോവയിലും തകര്‍ത്തു. 

Tags: ലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോDrug Mafiaനവാബ് മാലിക്പവാര്‍യാസ്മീന്‍ വാങ്കഡേശരദ് പവാര്‍drugഡ്രഗ്‌സ് കണ്‍ട്രോള്‍Ncpമയക്കമരുന്ന്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെയ്യാറ്റിന്‍കര അമരവിള ചെക്ക്‌പോസ്റ്റില്‍ എംഡിഎംഎയുമായെത്തിയ പെണ്‍കുട്ടികളെ എക്‌സൈസ് പിടികൂടിയപ്പോള്‍
Kerala

ലഹരിയുമായി പെണ്‍കുട്ടികള്‍; സ്‌കൂളും കോളജും തുറന്നതോടെ പുതുതന്ത്രവുമായി ലഹരിമാഫിയ, ട്രയല്‍ റണ്‍ തുടങ്ങിയതായി സൂചന

Kerala

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

Kerala

വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവം: മുഖ്യപ്രതി കസ്റ്റഡിയിലായതോടെ അന്വേഷണത്തില്‍ പുരോഗതി പ്രതീക്ഷിച്ച് ഷീല സണ്ണി

പുന്നയ്ക്കാമുഗള്‍ വാര്‍ഡില്‍ നടന്ന ജന്മഭൂമി ജനസദസ്  നഗരസഭാ  കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. ആര്‍. ഗോപന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
Thiruvananthapuram

ലഹരി മാഫിയയുടെ ശല്യത്തിന് പരിഹാരം കാണണം: പുന്നയ്‌ക്കാമുകളിലെ ജനസദസ്

ചെമ്പഴന്തി വാര്‍ഡ് ജനസദസ് മുന്‍ കേന്ദ്രമന്ത്രി വി. മുരളിധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

ലഹരിമാഫിയയെ അടിച്ചമര്‍ത്തിയില്ലെങ്കില്‍ വികസനമുരടിപ്പുണ്ടാവും: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies