Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു; പ്രിയങ്കയുടെ പേരിലും പണം തട്ടി; തോല്‍പ്പിക്കാന്‍ സംഘടിത ശ്രമം നടത്തി; പ്രതാപനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാല്‍

ടി.എന്‍. പ്രതാപനെതിരെയാണ് പത്മജയുടെ പ്രധാന പരാതി. 2016 ലെ തോല്‍വിക്ക് ശേഷവും അഞ്ച് വര്‍ഷം തൃശ്ശൂരില്‍ തന്നെ തുടര്‍ന്ന തനിക്ക് ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഏതാനും നേതാക്കള്‍ ചതിക്കുകയായിരുന്നെന്നും പത്മജ പരാതിയില്‍ പറയുന്നു. ഇതിന് പുറമേ ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലെ തോല്‍വിക്ക് ആറ് നേതാക്കള്‍ക്കും കെപിസിസി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 10:29 pm IST
in Kerala

തൃശ്ശൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെന്ന പേരില്‍ പണം വാങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍. തോല്‍പ്പിക്കാന്‍ നേതാക്കള്‍ സംഘടിത ശ്രമം നടത്തിയെന്നും എഐസിസിക്കും കെപിസിസി അന്വേഷണ കമ്മീഷനും നല്‍കിയ പരാതിയില്‍ പത്മജ പറയുന്നു. 

പ്രചാരണത്തിനായി പ്രിയങ്ക പങ്കെടുക്കുന്ന പരിപാടിയുടെ പേരിലും വന്‍ തുക തന്റെ പക്കല്‍ നിന്ന് നേതാക്കള്‍ തട്ടി. സ്ഥാനാര്‍ഥിയായിരുന്ന തന്നെ പ്രിയങ്കയുടെ റോഡ് ഷോയില്‍ അവര്‍ക്കൊപ്പം വാഹനത്തില്‍ കയറ്റാന്‍ പോലും ഈ നേതാക്കള്‍ അനുവദിച്ചില്ല. ടി.എന്‍. പ്രതാപന്‍ എംപി, മുന്‍ ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് പത്മജ പരാതി നല്‍കിയത്. ഇവര്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.  

ടി.എന്‍. പ്രതാപനെതിരെയാണ് പത്മജയുടെ പ്രധാന പരാതി. 2016 ലെ തോല്‍വിക്ക് ശേഷവും അഞ്ച് വര്‍ഷം തൃശ്ശൂരില്‍ തന്നെ തുടര്‍ന്ന തനിക്ക് ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഏതാനും നേതാക്കള്‍ ചതിക്കുകയായിരുന്നെന്നും പത്മജ പരാതിയില്‍ പറയുന്നു.   ഇതിന് പുറമേ ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലെ തോല്‍വിക്ക് ആറ് നേതാക്കള്‍ക്കും കെപിസിസി നോട്ടീസ് നല്‍കിയിട്ടുണ്ട്.  

കെപിസിസി സെക്രട്ടറിമാരായ സി.എസ്. ശ്രീനിവാസന്‍, ടി.യു. രാധാകൃഷ്ണന്‍, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സുന്ദരന്‍ കുന്നത്തുള്ളി, എം.എല്‍. ബേബി എന്നിവര്‍ക്കാണ് നോട്ടീസ് നല്കിയത്. കനത്ത തോല്‍വിയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലയില്‍ നേരിട്ടത്. പതിമൂന്നില്‍ പന്ത്രണ്ടിടത്തും തോറ്റു.  ലൈഫ് മിഷന്‍ വിവാദത്തിന്റെ കേന്ദ്രമായ വടക്കാഞ്ചേരി സിറ്റിങ് സീറ്റായിട്ടും ഇവിടെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.

Tags: congressപ്രിയങ്ക വാദ്രടി.എന്‍. പ്രതാപന്‍padmaja venugopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

Kerala

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.