Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസ് അട്ടിമറിക്കാന്‍ നീക്കം; മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്, യുവതിയുടെ പരാതിയിൽ അന്വേഷണമില്ല

സ്ത്രീ സുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്. വനിതകളുടെ പരാതികളില്‍ സിഐ അന്വേഷിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശവുമുണ്ടെന്നിരിക്കെ, ഈ കേസില്‍ അന്വേഷണം നടത്തുന്നത് കേവലം സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 11:00 am IST
in Kerala

വടകര: സ്ത്രീ സുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്. രജിസ്‌ട്രേഡ് കത്തിലൂടെ മുത്തലാഖ്  നടത്തിയ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം.

ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയായ  യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  വടകര പോലീസ് പേരിന് അന്വേഷണം നടത്തിയെങ്കിലും പ്രതിയുടെ ഉന്നത രാഷ്‌ട്രീയബന്ധത്താല്‍ കേസ് ഒതുക്കുകയാണ്. വനിതകളുടെ പരാതികളില്‍ സിഐ അന്വേഷിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശവുമുണ്ടെന്നിരിക്കെ, ഈ കേസില്‍ അന്വേഷണം നടത്തുന്നത് കേവലം സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ്.

രണ്ട് മാസം മുമ്പാണ് ഭര്‍ത്താവായ പതിയാരക്കര  സ്വദേശി അബ്ദുള്‍ റഷീദ് കത്തിലൂടെ ഭാര്യയെ മൂന്നാം തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നതായി അറിയിച്ചത്. മുത്തലാഖ് നിരോധന നിയമപ്രകാരം നീതി  തേടി സെപ്റ്റംബര്‍ 14ന് യുവതി വടകര പോലീസ് സ്റ്റേഷനിലെത്തി. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും പീഡനവും പരാതിപ്പെട്ടിരുന്നു. 

കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായ പ്രതിയുടെ ഉന്നത രാഷ്‌ട്രീയ സ്വാധീനത്താലാണ് പോലീസ് കേസ് അട്ടിമറിക്കുന്നതെന്നാണ് വിവരം. ഒരു കുട്ടിയുള്ള ഇയാള്‍, പുതിയ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയ ശേഷമാണ്  കത്തിലൂടെ മൊഴി ചൊല്ലിയതെന്നും പറയുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷം തടവുള്‍പ്പെടെ  ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തത്.

മുസ്ലിം വോട്ടുകള്‍ നേടാനായി, മുത്തലാഖ് നിരോധന നിയമത്തെ കേരള പോലീസ് അട്ടിമറിക്കാന്‍   ശ്രമിക്കുകയാണെന്നും  ആരോപണമുണ്ട്. ഇത്തരം സംഭവങ്ങളില്‍ പോലീസിന്റെ  വിമുഖത കാരണം  പലരും പരാതി നല്‍കാനും മടിക്കുകയാണ്. പരാതി നല്‍കിയിട്ടും പോലീസ് സംരക്ഷണം  ലഭിക്കാത്ത അവസ്ഥ ആത്മഹത്യയിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെന്നു. മാസങ്ങള്‍ക്കു മുമ്പ് വടകര മുതുവടത്തൂരില്‍ യുവതിയെയും ഭര്‍ത്താവ്  കത്തിലൂടെ മൂന്നു മൊഴിയും ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. നാലു മക്കളെ അമ്മയില്‍ നിന്നകറ്റുകയും ചെയ്തിരുന്നു.  

മുതുവടത്തൂരിലെ യുവതിക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ നടക്കുന്നതിനിടെയാണ് ഇരിങ്ങല്‍ കേസില്‍ പോലീസ് നിലപാട് വിമര്‍ശിക്കപ്പെയുന്നത്.

Tags: VadakaraMuthalaqകേസ്ലോപോലീസ്challenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

India

കേന്ദ്രം പാസാക്കിയ മുത്തലാഖ് നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ച കവി മുനവർ റാണയുടെ മകളെ ഭർത്താവ് മുത്തലാഖ് ചൊല്ലി ഇറക്കിവിട്ടു, തുണയായത് കേന്ദ്ര നിയമം

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.