Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈദ്യുതി വകുപ്പിലെ നിയമന അഴിമതി കോടതി നിലപാടിലൂടെ വെളിപ്പെടുന്നു; സത്യവാങ്മൂലത്തിലെ ഉറപ്പ് നടപ്പാക്കണം; ബോര്‍ഡിന്റെ വളഞ്ഞവഴി തള്ളി ഡിവിഷന്‍ബെഞ്ച്

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബോര്‍ഡില്‍ ചില സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന്റെ മറവില്‍ ഇടതുപക്ഷ യൂണിയന്‍ നേതാക്കളാണ് നിയമന കൃത്രിമം കാണിച്ചത്. സര്‍ക്കാരോ ബോര്‍ഡ് അധികൃതരോ അറിയാതെ, 164 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുമെന്ന് ബോര്‍ഡിനുവേണ്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 25, 2021, 12:54 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: വൈദ്യുതി വകുപ്പിലെ വന്‍ നിയമന അഴിമതി, ഹൈക്കോടതിയുടെ കര്‍ശന നിലപാടോടെ, പുറത്തുവരുന്നു. വകുപ്പുമന്ത്രിയോ സര്‍ക്കാരോ വൈദ്യുതി ബോര്‍ഡിലെ ഉന്നതരോ അറിയാതെ സിപിഎം യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് നടത്തിയ അഴിമതി കോടികളുടെ കോഴയിടപാടാണ്.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബോര്‍ഡില്‍ ചില സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന്റെ മറവില്‍ ഇടതുപക്ഷ യൂണിയന്‍ നേതാക്കളാണ് നിയമന കൃത്രിമം കാണിച്ചത്. സര്‍ക്കാരോ ബോര്‍ഡ് അധികൃതരോ അറിയാതെ, 164 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുമെന്ന് ബോര്‍ഡിനുവേണ്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കി. ഇതനുസരിച്ച് പിഎസ്‌സി അഡൈ്വസ് മെമ്മോയും അയച്ചു. പക്ഷേ, 2020 സപ്തംബര്‍ 10 ന് 75 പേരെ നിയമിച്ചു. ബാക്കിയുള്ളവര്‍ കോടതിയെ സമീപിച്ചു. കോടതി, സത്യവാങ്മൂലത്തില്‍ നല്‍കിയ ഉറപ്പ് പ്രകാരം നിയമനം നടത്തണമെന്ന് ഉത്തരവിട്ടു. പക്ഷേ, ഒരു വര്‍ഷമായിട്ടും നിയമിച്ചിട്ടില്ല.

ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ നിയമിച്ച് അറിയിപ്പ് കോടതിക്ക് നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ് പത്താം തീയതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, ഇന്നലെ ബോര്‍ഡ് വിചിത്രമായ വാദം അവതരിപ്പച്ചത് കോടതി തള്ളി. ഒക്ടോബര്‍ 25 ന് മുമ്പ് 45 പേരെയും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 44 പേരെയും നിയമിക്കുമെന്ന് കോടതിയെ അറിയിച്ചു. പക്ഷേ, ഈ നിലപാട് കോടതി സമ്മതിച്ചില്ല. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുംമുമ്പ് നിയമനം നടത്തണമെന്നാണ് ഇന്നലെ കോടതി നിര്‍ദേശിച്ചത്.

ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കിയത് ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ്. ചീഫ് എന്‍ജിനീയറെ ‘നോക്കുകുത്തിയാക്കി’ ആയിരുന്നു നടപടികള്‍. ഇടതുപക്ഷ യൂണിയന്‍ നേതാക്കള്‍ വൈദ്യുതിബോര്‍ഡില്‍ സ്ഥാപിച്ചിരുന്ന രാഷ്‌ട്രീയ ആധിപത്യത്തിന്റെ ബലത്തിലായിരുന്നു ഇതെല്ലാം. ബോര്‍ഡില്‍ ഉദ്യോഗസ്ഥാനായിരിക്കെ, വൈദ്യുതിമന്ത്രി എം.എം. മണിയുടെ പേഴ്സണല്‍ സ്റ്റാഫിലായിരുന്ന യൂണിയന്‍ നേതാവാണ് ഇതിനെല്ലാം ചുക്കാന്‍ പി

ടിച്ചിരുന്നത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജി. ശ്രീനിവാസന്‍, നിയമന വിവാദം ഇത്ര ശക്തമാകുകയും വകുപ്പുമന്ത്രി മാറുകയും ചെയ്തതോടെ പരുങ്ങലിലാണ്. ശ്രീനിവാസന്‍ വിദേശയാത്രയ്‌ക്ക് അവധി ചോദിച്ചെങ്കിലും അനുവദിച്ചിട്ടില്ല. സത്യവാങ്മൂലം വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാലാണിത്.

ഉദ്യോഗാര്‍ഥികളില്‍നിന്ന് അഞ്ചുലക്ഷം രൂപ മുതല്‍ കോഴവാങ്ങിയാണ് സൂപ്പര്‍ ന്യൂമറി തസ്തികയില്‍ നിയമനം നടത്തിയതെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. വൈദ്യുതിഭവന്‍ ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. നിയമന അഴിമതിയില്‍ മുന്‍മന്ത്രി എം.എം. മണിയുടെ ഓഫീസിനും വൈദ്യുതി ബോര്‍ഡിലെ യൂണിയന്‍ നേതാക്കള്‍ക്കും ചില സംസ്ഥാനതല സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സൂചനകള്‍.

Tags: keralaകേരള സര്‍ക്കാര്‍കേരള ഹൈക്കോടതിവൈദ്യുതിഅഴിമതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies