Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാന്‍-ഇറാന്‍ മയക്കമരുന്ന്: പൗഡറെന്ന വ്യാജേന ഗുജറാത്തിലെത്തിയത് 21000 കോടിയുടെ ഹെറോയിന്‍; പിന്നില്‍ യുവതി; തീവ്രവാദ ആംഗിളും അന്വേഷിക്കുന്നു

ഇറാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കമരുന്ന് ശേഖരം മൂന്ന് ടണ്ണോളം വരുന്ന ഹെറോയിന്‍. മുഖത്ത് പൂശാനുള്ള പൗഡര്‍ എന്ന നിലയിലാണ് മയക്കമരുന്ന് പാക്ക് ചെയ്തിരുന്നത്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ 21000 കോടി രൂപ വിലവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 10:54 pm IST
in India

ഗാന്ധിനഗർ: ഇറാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കമരുന്ന് ശേഖരം മൂന്ന് ടണ്ണോളം വരുന്ന ഹെറോയിന്‍. മുഖത്ത് പൂശാനുള്ള പൗഡര്‍ എന്ന നിലയിലാണ് മയക്കമരുന്ന് പാക്ക് ചെയ്തിരുന്നത്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ 21000 കോടി രൂപ വിലവരും.  രണ്ട് ബോട്ടുകളിലായാണ് ഹെറോയിന്‍ കടത്തിയത്. 

തീവ്രവാദ വിരുദ്ധ സേനയും കോസ്റ്റൽ ഗാർഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്ത് മയക്കമരുന്ന് നിറച്ച രണ്ട് ബോട്ടുകള്‍ പിടിച്ചത്. ബോട്ടില്‍ നിന്നും ഏഴ് പേരെ പിടികൂടി. ഏഴ് പേരും ഇറാന്‍ സ്വദേശികളാണ്. മയക്കമരുന്ന് ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വന്നതാണെന്ന് പറയുന്നു.  

3000 കിലോ തൂക്കം വരുന്ന ഹെറോയിനാണ് ബോട്ടില്‍ നിന്നും കണ്ടെടുത്തത്. രഹസ്യപ്പൊലീസിന്റെ വിവരമനുസരിച്ച് സമുദ്ര മാർഗം ഗുജറാത്തിലേക്ക് മയക്കുമരുന്ന് കടത്തിയ ഇറാനില്‍ നിന്നുള്ള ബോട്ട് പിടികൂടിയതായി പ്രതിരോധസേനയുടെ പിആര്‍ഒ പറഞ്ഞു.   കടല്‍മാര്‍ഗ്ഗം ഹെറോയിന്‍ കടത്താനുള്ള ഗൂഢപദ്ധതിയെക്കുറിച്ച് രഹസ്യപ്പൊലീസ് വിവരം നല്‍കിയിരുന്നതായി ഗുജറാത്ത് ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു.

ബോട്ടില്‍ നിന്നും പിടികൂടിയ ഇറാന്‍ സ്വദേശികളായ ഏഴംഗ സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അഹമ്മദാബാദ്, ദല്‍ഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡ്വി എന്നീ നഗരങ്ങളില്‍ തെരച്ചില്‍ നടത്തി. വിജയവാഡയില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്നും വൈശാലി എന്ന പേരുള്ള യുവതിയെയും പിടികൂടി. ഇവരെ ഗുജറാത്തിലെ കച്ചില്‍ അന്വേഷണത്തിനായി കൊണ്ടുപോകും. ഈ സ്ത്രീ വിദേശവ്യാപാര ഡയറക്ടര്‍ ജനറലില്‍ നിന്നും ഇറക്കുമതി-കയറ്റുമതി ലൈസന്‍സ് എടുത്തിട്ടുണ്ട്. ഈ ലൈസന്‍സ് ഉപയോഗിച്ചാണ് പൗഡര്‍ എന്ന നിലവയില്‍ ഹെറോയിന്‍ കടത്തുന്നത്. ഒരു ഉദ്യോഗസ്ഥന്‍ ഹെറോയിന്റെ സാമ്പിള്‍ പരിശോധനയ്‌ക്കായി ദല്‍ഹിയില്‍ കൊണ്ടുപോയിട്ടുണ്ട്. ഇതിന്റെ പരിശുദ്ധി എത്രത്തോളമെന്നറിയാനാണിത്. പിടികൂടിയ ഹെറോയിന് കിലോയ്‌ക്ക് ഏഴ് കോടി വിലവരും.

കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഹെറോയിന്‍ നിറച്ച രണ്ട് ബോട്ടുകള്‍ പിടികൂടിയിരുന്നു. ഇറാനില്‍ നിന്നും മറ്റൊരു ബോട്ടും പിടിച്ചെടുത്ത് പോര്‍ബന്തറില്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ കടത്തിന് പിന്നില്‍ തീവ്രവാദ ആക്രമണശ്രമമുണ്ടോ എന്നും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേന പരിശോധിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ അസ്ഥിരത മൂലമാണോ ഇത്തരം മയക്കമരുന്ന് കടത്ത് പിടിക്കപ്പെടുന്നതെന്ന് കരുതുന്നു. ഇത്തരം മയക്കമരുന്ന് കടത്തില്‍ നിന്നുള്ള പണം അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഉയര്‍ച്ചയ്‌ക്ക് വേണ്ടിയാണോ ഉപയോഗപ്പെടുത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

സേന ഇറാന്‍ സ്വദേശികളായ ഏഴംഗ സംഘത്തെ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് പാകിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും മയക്കമരുന്ന് കടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനവരിയില്‍ പാകിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം 175 കോടിയുടെ മയക്കമരുന്ന് ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച ബോട്ട് പിടികൂടിയിരുന്നു. . 

Tags: iranഭീകര വിരുദ്ധ സ്‌ക്വാഡ്അറബിക്കടല്‍terrorismമുണ്ഡ്ര തുറമുഖംBoatതീവ്രവാദ ആക്രമണംഗുജറാത്ത്Drug Mafiaഹെറോയിന്‍drugഎടിഎസ്മയക്കമരുന്ന് കടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

World

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.