Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ പിന്തുണ തേടിയെന്ന് ജി. സുധാകരന്‍; അവലോകന റിപ്പോര്‍ട്ടില്‍ മുസ്ലിം സംഘടനകള്‍ക്ക് മാത്രം പുകഴ്‌ത്തല്‍

എനിക്ക് എന്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി നല്ല ബന്ധമാണ്. എന്നാല്‍ മത്സരിച്ചപ്പോഴൊന്നും എന്‍എസ്എസിന്റെ പിന്തുണ തേടി ചങ്ങനാശേരിയില്‍ പോയിട്ടില്ല. എന്നാല്‍ ഇത്തവണ എച്ച്. സലാമിന് പിന്തുണ തേടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടു. എതിരായ പ്രവര്‍ത്തനം ഉണ്ടാകരുതെന്നായിരുന്നു അഭ്യര്‍ത്ഥന, അവര്‍ സഹകരിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 06:14 pm IST
in Kerala

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കാനായി സിപിഎം, എന്‍എസ്എസിന്റെ പിന്തുണ തേടിയിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ മുസ്ലിം സംഘടനകളെ പുകഴ്‌ത്തുകയും, എന്‍എസ്എസിനെ തുറന്ന് വിമര്‍ശിക്കുകയും ചെയ്യുമ്പോഴാണ് സുധകരന്റെ വെളിപ്പെടുത്തല്‍.

എനിക്ക് എന്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി നല്ല ബന്ധമാണ്. എന്നാല്‍ മത്സരിച്ചപ്പോഴൊന്നും എന്‍എസ്എസിന്റെ  പിന്തുണ തേടി ചങ്ങനാശേരിയില്‍ പോയിട്ടില്ല. എന്നാല്‍ ഇത്തവണ എച്ച്. സലാമിന് പിന്തുണ തേടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടു. എതിരായ പ്രവര്‍ത്തനം ഉണ്ടാകരുതെന്നായിരുന്നു അഭ്യര്‍ത്ഥന, അവര്‍ സഹകരിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഇപ്പോള്‍ പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയായ ലക്ഷ്യത്തോടെയല്ല. പൊതുജനങ്ങള്‍ക്ക് എന്നെ അറിയാം. അവര്‍ ഇത്തരം ആരോപണങ്ങള്‍ ഒന്നും വിശ്വസിക്കില്ല. ഇതുവരെ മത്സരിച്ചപ്പോള്‍ ആരില്‍ നിന്നും  നേരിട്ട് ഫണ്ട് വാങ്ങിയിട്ടില്ല. 2011ലും, 2016ലും തെരഞ്ഞെടുപ്പ് സെക്രട്ടറി എച്ച്. സലാമായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റി ജീവനക്കാരും മറ്റും തെരഞ്ഞെടുപ്പ് ചെലവിലേക്ക് പണം നല്കുമായിരുന്നു. പൊതുമരാമത്ത് കരാറുകാര്‍ ആരും ഇത്തവണ പണം നല്കിയില്ല. കരാറുകാര്‍ പണം തരുന്നത് ഭയപ്പെട്ടും, ബഹുമാനിച്ചുമാണ്. മത്സരരംഗത്ത് ഇല്ലാത്തതിനാല്‍ അവര്‍ നല്കിയില്ല. മൂന്ന് പേര്‍ പണം നല്കി. അതില്‍ കുറച്ചു വീതം കായംകുളം, മാവേലിക്കര മണ്ഡലത്തിലേക്ക് നല്കി. കൂടുതലും നല്കിയത് അമ്പലപ്പുഴയിലാണ്.

തെരഞ്ഞെടുപ്പ് കമ്മിറ്റി സാമ്പത്തിക ഞെരുക്കം ഉള്ളതായി പറഞ്ഞിട്ടില്ല. കഴിഞ്ഞ 55 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. ഏറ്റവും നല്ല ഭൂരിപക്ഷമാണ് അമ്പലപ്പുഴയില്‍ ലഭിച്ചത്. ചില മോശം പ്രതിച്ഛായ ഉള്ളവരെ പ്രചാരണരംഗത്തിറിക്കിയതിനാല്‍ മൂവായിരത്തോളം വോട്ടുകള്‍ കുറഞ്ഞെന്നും സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച സംബന്ധിച്ച് അന്വേഷിച്ച കമ്മിഷന്‍ മുമ്പാകെ രണ്ടു തവണ സത്യവാങ്മൂലം നല്കി. കൂടാതെ നേരിട്ട് ഹാജരായി അരമണിക്കൂറോളം നേരിട്ട് മൊഴി നല്കി. പരാതിക്കാരനായ സലാമിനെതിരെ ആരെ കൊണ്ടെങ്കിലും പറയിപ്പിക്കാനോ ഒന്നും ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നിട്ടും അപ്രതീക്ഷിത ആരോപണങ്ങളാണ് ഉയര്‍ന്നത്. മന്ത്രി സജി ചെറിയാന്‍, ജില്ലാ സെക്രട്ടറിയായ ആര്‍. നാസര്‍ എന്നിവരുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിനായി ശ്രമിച്ചതെന്നും അദ്ദഹം പറയുന്നു.

Tags: cpmഎൻ‌എസ്‌എസ്g sukumaran nairകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.