Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം പിണറായി സര്‍ക്കാരിന്റെ 90 നാള്‍: മന്ത്രിമാര്‍ ശരാശരിയിലും താഴെ, ഭരണം ശരിക്കും പരാജയവും; കിറ്റിലും വാക്സിനിലും തോറ്റു

എല്ലാക്കാര്യത്തിലും ഉപദേശകരുടെ സഹായത്തില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംവട്ട ഭരണത്തില്‍ എല്ലാ മേഖലയിലും പരാജയപ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവരുടെ പ്രോഗ്രസ് കാര്‍ഡ്. തൊണ്ണൂറ് ദിവസം കഴിഞ്ഞ രണ്ടാം പിണറായി സര്‍ക്കാര്‍ നിരാശപ്പെടുത്തുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 24, 2021, 11:39 am IST
in Kerala

കോഴിക്കോട്: പിണറായി സര്‍ക്കാരിന് സൗജന്യ ഭക്ഷ്യോത്പന്നക്കിറ്റും കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണവും ബാധ്യതയാകുന്നു. സര്‍ക്കാരിന്റെ നടത്തിപ്പിലെ പിടിപ്പുകേടാണ് രണ്ടിലും വ്യക്തമാകുന്നതെന്ന വിമര്‍ശനം സര്‍ക്കാരിലും ഭരണ മുന്നണിയിലും സിപിഎമ്മിലും ശക്തമായി.

എല്ലാക്കാര്യത്തിലും ഉപദേശകരുടെ സഹായത്തില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംവട്ട ഭരണത്തില്‍ എല്ലാ മേഖലയിലും പരാജയപ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവരുടെ പ്രോഗ്രസ് കാര്‍ഡ്. തൊണ്ണൂറ് ദിവസം കഴിഞ്ഞ രണ്ടാം പിണറായി സര്‍ക്കാര്‍ നിരാശപ്പെടുത്തുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍.

കിറ്റ് വിതരണത്തിന്റെയും കൊവിഡ് പ്രതിരോധത്തിന്റെയും പേരിലാണ് വീണ്ടും അധികാരത്തിലെത്തിയത്. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ കള്ളിവെളിച്ചത്താകുന്നുവെന്നാണ് കാണുന്നത്. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ കാട്ടിയ പ്രവര്‍ത്തന മികവ് ഏറ്റവും പ്രതിരോധം ആവശ്യമായ ഘട്ടത്തില്‍ ഇല്ലാതായി. ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നല്‍കുന്നില്ലെന്ന പരാതിപ്പെട്ട് അത് രാഷ്‌ട്രീയമായി വിനിയോഗിക്കുകയായിരുന്നു. എന്നാല്‍, ആവശ്യത്തിന് വാക്സിന്‍ ലഭ്യമായെങ്കിലും ശരിയായ വിധത്തില്‍ വിതരണം ചെയ്യുന്നതിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടതെന്ന് ഇപ്പോള്‍ വെളിവായി. കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച 73 ശതമാനം പേര്‍ 60 വയസിനു മുകളിലുള്ളവരാണ്. ആ പ്രായത്തിലുള്ളവര്‍ക്കെല്ലാം രണ്ട് ഡോസും ഇനിയും കൊടുക്കാന്‍ ആയിട്ടില്ല.

മന്ത്രിമാറ്റം, വകുപ്പിലെ അഴിച്ചുപണിയില്‍ നേട്ടങ്ങള്‍ കുറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരില്‍ ഉണ്ടായ പോരും അനാസ്ഥയും ഉപദേശകരില്‍നിന്ന് ഉപജാപകരിലേക്ക് മുഖ്യമന്ത്രി മാറിയതും അടക്കം രണ്ടാം ഭരണം അപകടത്തിലേക്ക് തള്ളിവിടുന്നതായാണ് നിരീക്ഷകര്‍ പറയുന്നത്. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഗുണമായെങ്കിലും സര്‍ക്കാരിന് വന്‍ ബാധ്യതയും സംവിധാനത്തിലെ വന്‍ വീഴ്ചയുമായി മാറി അതെന്നാണ് കണക്കെടുപ്പ്.

ഓണക്കിറ്റെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഓണം കഴിഞ്ഞിട്ടും എല്ലാവര്‍ക്കും കിറ്റെത്തിയിട്ടില്ല. 90.87 ലക്ഷം റേഷന്‍ കാര്‍ഡുടമകളുണ്ട്. അവരില്‍ 69.73 ലക്ഷത്തിനേ കൊടുക്കാനായുള്ളു. 20 ലക്ഷം കാര്‍ഡുടമകള്‍ക്ക് നല്‍കിയിട്ടില്ല. സര്‍വര്‍ക്കും കിറ്റ് എന്ന് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അത് നടപ്പാക്കുന്നതെങ്ങനെയെന്ന ആസൂത്രണമില്ലാതെ പോയി. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണ്, മുഖ്യമന്ത്രി, മറ്റുമന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കാതെ നടത്തുന്ന വണ്‍മാന്‍ ഷോയുടെ പോ

രായ്‌മയാണെന്ന വിമര്‍ശനം വിവിധ ഘടകകക്ഷി മന്ത്രിമാര്‍ അവരവരുടെ പാര്‍ട്ടിനേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. കൊച്ചുകേരളത്തിലെ ഭക്ഷ്യം, ആരോഗ്യം എന്നീ രണ്ട് പ്രധാന വകുപ്പുകളിലെ കാര്യങ്ങള്‍ കുറ്റമറ്റ തരത്തില്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഇതര സംസ്ഥാനങ്ങളേയും കേന്ദ്ര സര്‍ക്കാരിനേയും കുറ്റപ്പെടുത്താനാകുമെന്നും നിരീക്ഷകര്‍ ചോദിക്കുന്നു.

തെറ്റായാലും ശരിയായാലും ചെയ്തികള്‍ക്ക് ഉപദേശം നല്‍കാന്‍ ആദ്യ ഭരണത്തില്‍ എട്ട് ഉപദേശകരും അവര്‍ക്ക് സഹായികളുമുണ്ടായിരുന്നു. എന്നിട്ടും സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് ഇടപാടുകള്‍ പുറത്തുവന്ന് മുഖ്യമന്ത്രിയുടെയും ഭരണ സംവിധാനത്തിന്റെയും ഇടപാടുകള്‍ ചര്‍ച്ചയും വിവാദവുമായി. ഈ സാഹചര്യത്തില്‍ ആരുടെയും ഉപദേശ സഹായമില്ലാതെ ഭരിക്കാനാണ് മുഖ്യമന്ത്രി നിശ്ചയിച്ചത്. എന്നാല്‍, ഉപജാപകര്‍ ഏറെയുണ്ട്. അവരുടെ പിടിയിലാണ് മുഖ്യമന്ത്രി എന്ന ആക്ഷേപവും ഉണ്ട്.

തൊണ്ണൂറു ദിവസം പിന്നിട്ട ഭരണത്തില്‍ ശരാശരിയിലും താഴ്ന്ന കഴിവുള്ള മന്ത്രിമാരും ശരിക്കും പരാജയമായ ഭരണവും എന്നാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലില്‍ നിരീക്ഷകര്‍ക്കുള്ള അഭിപ്രായം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

പുതിയ വാര്‍ത്തകള്‍

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.