Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൊവിഡ്: വിലക്കുറവും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയാകുന്നു; കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍

റബറില്‍ നിന്നുള്ള വരുമാനം കുറയുന്ന മഴക്കാലങ്ങളില്‍ കൊക്കോ, കര്‍ഷകര്‍ക്ക് ആശ്രയമായിരുന്നു. പൊതു മേഖല സ്ഥാപനമായ കാംകോയും, കാഡ്ബെറീസുമാണ് കൊക്കോ പ്രധാനമായും വാങ്ങിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 02:11 pm IST
in Agriculture

കട്ടപ്പന: ഹൈറേഞ്ചിലെ ഒട്ടുമിക്ക കര്‍ഷകരുടെയും പ്രധാന വരുമാനങ്ങളില്‍ ഒന്നാണ് കൊക്കോ കൃഷി. കൃത്യമായ ഇടവേളകളില്‍ ലഭിച്ച് പോന്നിരുന്ന വിളവായതിനാല്‍ കൊക്കോ കൃഷിയെ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. കൊവിഡ് കാലത്ത് ഒരു പരിധി വരെ സഹായമായിരുന്ന കൊക്കോ കൃഷി പിന്നീട് വിലയിടിവിന്റെ വക്കിലേത്തിയിരുന്നു.

കൊവിഡ് കാലത്ത് കൊക്കോ വില ഇടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കൊവിഡ് വ്യാപനമാണ് വിലയിലെ ഇടിവിനു കാരണമായത്. ഇത് കൂടാതെ കാലാവസ്ഥ വ്യതിയാനവും കൃഷിയെ വളരെയധികം ബാധിച്ചു. ഓരോ മേഖലയിലെ കാലാവസ്ഥ വ്യതിയാനവും വില കുറയാന്‍ കാരണമായി.വില കുറഞ്ഞാലും നല്ല വിളവുണ്ടായിരുന്നെങ്കില്‍ താത്കാലിക ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.  

ഉണങ്ങിയ പരിപ്പിന് കിലോയ്‌ക്ക് 200 രൂപ വരെ കിട്ടിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ 130-ല്‍ താഴെ മാത്രമാണ് വിപണിയില്‍ വില കിട്ടുന്നത്. പച്ചകായയ്‌ക്ക് 60 നിന്ന് 35 ആയി കുറഞ്ഞു. റബറിന് വില കുറഞ്ഞ കാലത്താണ് പ്രദേശത്ത് കൊക്കോ കൃഷി വ്യാപകമായത്. റബര്‍ കൃഷിയും, കുരുമുളക് കൃഷിയും നഷ്ടത്തിലായി നട്ടംതിരിഞ്ഞ കാലത്ത് കൊക്കോയില്‍ നിന്നുള്ള വരുമാനമാണ് കര്‍ഷകരെ നിലനിര്‍ത്തിയത്.

റബറില്‍ നിന്നുള്ള വരുമാനം കുറയുന്ന മഴക്കാലങ്ങളില്‍ കൊക്കോ, കര്‍ഷകര്‍ക്ക് ആശ്രയമായിരുന്നു. പൊതു മേഖല സ്ഥാപനമായ കാംകോയും, കാഡ്ബെറീസുമാണ് കൊക്കോ പ്രധാനമായും വാങ്ങിയിരുന്നത്. കൊവിഡിലെ വില്പന മാന്ദ്യം ഇവര്‍ പെട്ടെന്ന് വിപണിയില്‍ നിന്ന് പിന്‍ വാങ്ങിയിരുന്നു. രണ്ടാം തരംഗത്തിനു മാസങ്ങള്‍ക്കു മുമ്പ് ശക്തിപ്രാപിച്ച് വന്നിരുന്നെങ്കിലും പിന്നീട് വീണ്ടും തകര്‍ച്ചയുടെ വക്കിലേക്ക് എത്തി.  

അപ്പോഴും ഇടത്തരം വ്യാപാരികള്‍ കൊക്കോ പരിപ്പ് വാങ്ങല്‍ തുടര്‍ന്നെങ്കിലും വിപണിയില്‍ എടുക്കാന്‍ ആളില്ലെന്ന കാര്യം പറഞ്ഞ് വില പെട്ടെന്ന് കുറയ്‌ക്കുകയായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രധാന വ്യാപാരികള്‍ കച്ചവടത്തില്‍ നിന്ന് പിന്തിരിയുകയും, ചെറികിട വ്യാപാരികള്‍ പരിപ്പ് എടുക്കുകയും ചെയ്യുന്നതില്‍ വന്‍ നഷ്ടമാണ് ഈ കര്‍ഷകര്‍ അനുഭവിക്കുന്നത്.

ചെടികള്‍ക്ക് രോഗബാധ

ചെടികള്‍ക്കുകുന്ന രോഗബാധയുമാണ് ഇപ്പോള്‍ കൊക്കോയുടെ ഉത്പാദനത്തെ ബാധിച്ചിരിക്കുന്നത്. കുമിള്‍രോഗം വ്യാപകമായതോടെ കായ്‌കള്‍ കറുത്ത് ചീഞ്ഞുപോവുകയാണ് ചെയ്യുന്നത്. ചെടികള്‍ ഉണങ്ങുന്നതിനൊപ്പം കായകള്‍ ചീഞ്ഞുപോകുന്നതും കൊക്കോ കര്‍ഷകരെ വലയ്‌ക്കുന്നു. കുമിള്‍രോഗത്തിന് ബോര്‍ഡോ മിശ്രിതമാണ് പരിഹാരമായി കൃഷി വകുപ്പ് നിര്‍ദേശിക്കുന്നത്. ഇത് ഫലപ്രദമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മരങ്ങള്‍ പൂവിടുന്ന സമയത്താണ് രോഗബാധ കൂടുന്നത്.

പ്രതിരോധ മരുന്നിന് വില കൂടുതല്‍

കൊക്കോമരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിച്ചാല്‍ മാത്രമെ മഴക്കാലത്ത് കായ്‌കള്‍ അധികമായി ചീഞ്ഞുപോകാതെ നല്ല വിളവ് കിട്ടൂ. രോഗം പ്രതിരോധിക്കാന്‍ വലിയ വില കൊടുത്ത് മരുന്നുകള്‍ വാങ്ങേണ്ട സാഹചര്യം കൂടുതല്‍ ബാധ്യത വരുത്തിവെയ്‌ക്കുമെന്നും കര്‍ഷകര്‍ പറയുന്നു. വിലക്കുറവിന്റെ കാലത്ത് മരുന്നിനു കൂടി പണം മുടക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല. കാലാവസ്ഥ വ്യതിയാനത്താല്‍ ചീഞ്ഞു പോകുന്ന കായ്‌കളും കൂടുതലാണ്.  

Tags: krishiidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.