Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹോക്കി കളിക്കാര്‍ക്ക് ഷൂസ് പോലുമില്ല; മന്‍മോഹന്‍സിംഗും കോണ്‍ഗ്രസും ഭരിക്കുമ്പോള്‍ ഇന്ത്യയുടെ ഹോക്കി ടീം ഇങ്ങിനെയായിരുന്നു…

കോണ്‍ഗ്രസ് ഭരച്ചിരുന്ന 2011ലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്ഥിതി എങ്ങിനെയായിരുന്നു? അന്ന് ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് രാജ്പാല്‍ സിംഗായിരുന്നു. അന്ന് കഷ്ടപ്പാടുകളും അവഗണനയും മാത്രമായിരുന്നു ഇന്ത്യയുടെ ഹോക്കി ടീമിന്റെ കൈമുതല്‍. കളിക്കാന്‍ ഷൂസുപോലുമില്ലാത്ത ടീമായിരുന്നു അന്നത്തെ ഇന്ത്യന്‍ ഹോക്കി ടീം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 09:34 pm IST
in Sports
2011ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗും അന്നത്തെ കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്നു മന്‍മോഹന്‍ സിംഗും

2011ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗും അന്നത്തെ കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്നു മന്‍മോഹന്‍ സിംഗും

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ കാലം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലമാണ്. ഹോക്കിയുടെ മാത്രമല്ല, എല്ലാ തരം കായികഇനങ്ങള്‍ക്കും ഇന്ന് വിശ്വോത്തര പരിശീലന സൗകര്യങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ട്.എന്നാല്‍ കോണ്‍ഗ്രസ് ഭരച്ചിരുന്ന 2011ലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്ഥിതി എങ്ങിനെയായിരുന്നു? അന്ന് ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് രാജ്പാല്‍ സിംഗായിരുന്നു. അന്ന് കഷ്ടപ്പാടുകളും അവഗണനയും മാത്രമായിരുന്നു ഇന്ത്യയുടെ ഹോക്കി ടീമിന്റെ കൈമുതല്‍. കളിക്കാന്‍ ഷൂസുപോലുമില്ലാത്ത ടീമായിരുന്നു അന്നത്തെ ഇന്ത്യന്‍ ഹോക്കി ടീം.

2004 മുതല്‍ 2014 വരെ ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസുമായിരുന്നു. അന്നത്തെ ഹോക്കി ടീമിന്റെ അവസ്ഥ രാജ്പാല്‍ സിംഗിന്റെ വാക്കുകളില്‍ കേള്‍ക്കാം: “ഹോക്കിടീമിലെ അംഗങ്ങള്‍ക്ക് ധരിക്കാന്‍ ഷൂസ് പോലുമില്ലായിരുന്നു. ടീമംഗങ്ങള്‍ക്ക് നല്‍കപ്പെട്ട കിറ്റ് അങ്ങേയറ്റം നിലവാരമില്ലാത്ത ഒന്നായിരുന്നു.”  

അന്ന് ഹോക്കി ടീമിന് അര്‍ഹമായ ബഹുമാനവും നല്‍കിയിരുന്നില്ല. “ക്രിക്കറ്റും ഹോക്കിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നു. ബഹുമാനം നല്‍കാന്‍ കഴിയില്ലെങ്കില്‍, അപമാനിക്കാതെയെങ്കിലുമിരിക്കണം. ഹോക്കി ഫെഡറേഷന്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരാജയപ്പെട്ടു” അന്നത്തെ ഹോക്കി ടീം ക്യാപ്റ്റനായ രാജ്പാല്‍ സിംഗിന്റെ വാക്കുകള്‍.  

അന്ന് ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ പോലും ഇന്ത്യന്‍ ടീമിനാകാത്ത സ്ഥിതിയായിരുന്നു. അതായത്  എല്ലാ പ്രതാപവും നഷ്ടമായി ഇന്ത്യന്‍ ഹോക്കി ടീം തകര്‍ന്ന വീണ കാലം. “ലണ്ടന്‍ ഒളിമ്പിക്സിന് പോകണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ  ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നടത്താനുള്ള അവകാശം ഇന്ത്യയ്‌ക്ക് അപ്പോഴേക്കും നഷ്ടമായിക്കഴിഞ്ഞിരുന്നു. ഏറ്റവും ഉയര്‍ന്ന റാങ്കുള്ള എട്ട് ടീമുകളുടെ രാജ്യങ്ങള്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി നടത്താന്‍ അവകാശമുള്ളൂ. ഇന്ത്യയുടെ റാങ്ക് അന്ന് ഒമ്പതാമതായിരുന്നു. ഇന്ത്യയില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തിയാല്‍ തീര്‍ച്ചയായും ആതിഥേയര്‍ എന്ന നിലക്ക് ഇന്ത്യയ്‌ക്കും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ അര്‍ഹതയുണ്ടായേനെ. അങ്ങിനെയെങ്കില്‍ ഒരു പക്ഷെ ടൂര്‍ണ്ണമെന്‍റില്‍ മുന്‍പിലെത്തിയാല്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത പൊരുതി നേടാന്‍ കഴിയുമായിരുന്നു”- ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗ് വിശദീകരിക്കുന്നു.  

അന്ന് ഷൂസ് പോലുമില്ലാത്ത ദരിദ്രാവസ്ഥയില്‍ നട്ടംതിരിയുമ്പോഴും മിടുക്കനായ ക്യാപ്റ്റന്‍  രാജ്പാല്‍ സിംഗിന്റെ ഉശിരില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ഹോക്കി ഇന്ത്യ പ്രതിഫലമായി പ്രഖ്യാപിച്ചത് എത്രയെന്നോ? വെറും 25,000 രൂപ. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോക്കി ഇന്ത്യ വെറും 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചതുവഴി ഹോക്കി ഇന്ത്യ താരങ്ങളെ അപമാനിക്കുകയായിരുന്നുവെന്നാണ് രാജ്പാല്‍ സിംഗ് സങ്കടത്തോടെ പറഞ്ഞത്. “എല്ലാതരം പ്രതിബന്ധങ്ങളും തരണം ചെയ്ത് ഇത്രയും അഭിമാനാര്‍ഹമായ കിരീടം നേടിയപ്പോള്‍ അവരെ സ്വീകരിക്കേണ്ടത് ഇങ്ങിനെയല്ല. മാത്രമല്ല, അധികാരികളുടെ അലംഭാവമാണ് ഏറെ വേദനിപ്പിച്ചത്. എല്ലാ ടിമംഗങ്ങളും നിരാശരായി, അങ്ങേയറ്റം അപമാനിക്കപ്പെട്ടു. നമ്മുടെ ദേശീയ ഗെയിംസിന്റെ ദാരുണമായ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.”- രാജ്പാല്‍ സിംഗിന്റെ മുറിവേറ്റ വാക്കുകളില്‍ അന്നത്തെ ഇന്ത്യന്‍ ഹോക്കിയുടെ എല്ലാ തേങ്ങലുമുണ്ട്.  

Tags: കോണ്‍ഗ്രസ് ഭരണംലണ്ടന്‍ ഒളിമ്പിക്സ്ഹോക്കി ഇന്ത്യcongressനരേന്ദ്രമോദിഹോക്കിഇന്ത്യന്‍ ഹോക്കി ടീംമന്‍മോഹന്‍ സിങ്ടോക്യോ ഒളിമ്പിക്‌സ്ടോക്യോ ഒളിമ്പിക്സ് മെഡല്‍രാജ്പാല്‍ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.