Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്തെ അരുവികളില്‍ മുങ്ങിമരണം തുടര്‍ക്കഥ; വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ശക്തം

നീന്തല്‍ അറിയാം എന്ന ആത്മവിശ്വാസത്തിലാണ് പലരും അരുവികളിലും വെള്ള ച്ചാട്ടത്തിലും ഇറങ്ങുന്നത്. എന്നാല്‍ അരുവികളിലെ ചെറുതും വലുതുമായ പാറക്കെട്ടുകള്‍ ആണ് അപകടം സൃഷ്ടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 03:27 pm IST
in Kottayam

കോട്ടയം: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ അരുവികളില്‍ മുങ്ങിമരണം തുടര്‍ക്കഥയായതോടെ, വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സുര ക്ഷ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു.  മാര്‍മല, വേങ്ങത്താനം അരുവികളില്‍ അടുത്തിടെ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചതോടെയാണ് ഈ മേഖലകളില്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. 

മാര്‍മലയില്‍ കഴിഞ്ഞദിവസം നേവി ഉദ്യോഗസ്ഥനായ അഭിഷേക് കുമാറാണ് മുങ്ങിമരിച്ചത്. വേങ്ങത്താനം വെള്ളച്ചാട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയായ അഹദ് ബിന്‍ ഷാജിയും(20) അടുത്തിടെ മുങ്ങിമരിച്ചിരുന്നു.  മതിയായ സുരക്ഷാ ബോര്‍ഡുകള്‍ ഒന്നും തന്നെ ഈ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളില്‍ ഉണ്ടാ യിരുന്നില്ല. 

കട്ടിക്കയം, അരുവിക്കച്ചാല്‍, കോട്ടത്താവളം അരുവികളിലും വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. പ്രദേശത്തെ ജനപ്രതിനിധികള്‍ പലതവണ ഇക്കാര്യങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോട് അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമീപ ജില്ലകളില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങള്‍ ആയിട്ടും തികഞ്ഞ അവഗണനയാണ് ഉണ്ടാകുന്നത്.

നീന്തല്‍ അറിയാം എന്ന ആത്മവിശ്വാസത്തിലാണ് പലരും അരുവികളിലും വെള്ള ച്ചാട്ടത്തിലും ഇറങ്ങുന്നത്. എന്നാല്‍ അരുവികളിലെ ചെറുതും വലുതുമായ പാറക്കെട്ടുകള്‍ ആണ് അപകടം സൃഷ്ടിക്കുന്നത്. പാറക്കെട്ടുകളില്‍ വഴുതി വീണും ചുഴികളില്‍ പെട്ടുമാണ് അപകടങ്ങളുണ്ടാവുന്നത്.  കിഴക്കന്‍ മേഖലകളില്‍ അടിക്കടി ശക്തമായ മഴ പെയ്യുന്നതും വെല്ലുവിളിയാണ്. 

പെട്ടെന്നുണ്ടാകുന്ന മഴ ജലനിരപ്പില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. വഴുക്കല്‍ ഉള്ള പാറക്കെട്ടുകള്‍ ആണ് ഇവിടെയുള്ളത്. ഇതാണ് അപരിചിതരായ യാത്രക്കാര്‍ പെട്ടെന്ന് അപകടത്തില്‍പെടാന്‍ കാരണം. ഏറെക്കാലമായി ഇതേ സാഹചര്യം തുടര്‍ന്നിട്ടും വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള മേഖലകളില്‍ അപകടം തുടര്‍ക്കഥ ആകുന്നത്  ടൂറിസത്തിനും തിരിച്ചടിയാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെ, മുന്നറിയിപ്പ് സൂചന ബോര്‍ഡുകളും, സംരക്ഷണ വേലികളും സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ടൂറിസം വകുപ്പിനും നിരവധി പ്രൊജക്ടുകള്‍ സമര്‍പ്പിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്.  

നിരന്തരമായി ഉണ്ടാകുന്ന അപകടമരണങ്ങള്‍ ഒഴിവാക്കുന്നതിന് ജനപ്രതിനിധികളുടെയും, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ഡിടിപിസി എന്നിവരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ജനപ്രതിനിധികള്‍ മുന്നോട്ടു വെക്കുന്നുണ്ട്.

Tags: deathkottayamriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.