Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്

തൊഴില്‍ നല്‍കുന്നതില്‍ രാജ്യത്തിന് മാതൃകയായി ഉത്തര്‍പ്രദേശും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അഞ്ചാം വര്‍ഷത്തിലേക്ക് കുതിക്കുന്ന ബിജെപി ഭരണത്തില്‍ 4.5 ലക്ഷം പേര്‍ക്ക് സുതാര്യവും നീതിപൂര്‍വ്വകവുമായ രീതിയില്‍ തൊഴില്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 09:48 pm IST
inIndia

ലഖ്‌നോ: തൊഴില്‍ നല്‍കുന്നതില്‍ രാജ്യത്തിന് മാതൃകയായി ഉത്തര്‍പ്രദേശും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അഞ്ചാം വര്‍ഷത്തിലേക്ക് കുതിക്കുന്ന ബിജെപി ഭരണത്തില്‍ 4.5 ലക്ഷം പേര്‍ക്ക് സുതാര്യവും നീതിപൂര്‍വ്വകവുമായ രീതിയില്‍ തൊഴില്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സ്വജനപക്ഷപാതവും ജാതീയതയുമില്ലാതെയാണ് സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത്. ക്രമസമാധാനമായാലും സാമ്പത്തിക വികസനമായാലും കോവിഡ് മാനേജ്‌മെന്‍റായാലും സജീവനയം പിന്തുടരുന്നതിനാല്‍ തുടര്‍ച്ചയായി വിജയം വരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പുതുതായി പിസിഎസ് പരീക്ഷവഴി 51 പുതിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിയമനക്കത്ത് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു യോഗി ആദിത്യനാഥിന്റെ ഈ വിശദീകരണം.

ഈ ഭരണത്തിന്‍കീഴില്‍ 4.5 ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കി. കോടതിയില്‍ റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച് ഒരു കേസും അവശേഷിക്കുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘തൊഴില്‍ റിക്രൂട്ട്‌മെന്‍റിന്റെ കാര്യത്തില്‍ പുറത്ത് നിന്നും ഒരു ശക്തിയും ഇടപെടേണ്ട കാര്യമില്ല. റിക്രൂട്ട്‌മെന്‍റ് പ്രക്രിയ സുതാര്യവും നീതിയുക്തവുമായിരിക്കണമെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ ഉറപ്പ് വരുത്തി,’ യോഗി വിശദീകരിച്ചു.

താന്‍ അധികാരത്തില്‍ വരുന്ന 2017ന് മുമ്പ് സര്‍ക്കാര്‍ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് പ്രക്രിയ മലിനീകരിക്കപ്പെട്ടുവെന്നും യോഗി പറഞ്ഞു. ‘ജാതീയതയും സ്വജനപക്ഷപാതവും സുവ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും നിയമനപ്രശ്‌നങ്ങള്‍ കോടതി കയറി. കോടതികള്‍ സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ചെറുപ്പക്കാര്‍ നിരാശരായിരുന്നു,’ യോഗി പറഞ്ഞു. ബോര്‍ഡുകളിലേക്കും കമ്മീഷനുകളിലേക്കുമുള്ള നിയമനങ്ങളിലുമുണ്ടായിരുന്ന അഴിമതി ബിജെപി തുടച്ചുനീക്കി.

‘അധികം വ്യവസായനിക്ഷേപങ്ങള്‍ എത്താതിരുന്ന സംസ്ഥാനം കൂടിയായിരുന്നു ഇത്. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിച്ചു. പല നിക്ഷേപകരെയും കണ്ടെങ്കിലും മുന്‍സര്‍ക്കാരിന്റെ മോശം പ്രതിച്ഛായ കാരണം അവര്‍ പിന്തിരിഞ്ഞു. ഞങ്ങള്‍ നയങ്ങള്‍ വിശദീകരിച്ചു. ഏകജാലക സംവിധാനത്തെക്കുറിച്ച് പറഞ്ഞു. ഒപ്പം ക്രിമിനലുകള്‍ക്കെതിരെയെടുത്ത നടപടികള്‍ വ്യക്താക്കി. ഇക്കഴിഞ്ഞ നിക്ഷേപ ഉച്ചകോടിയില്‍ ഇവിടെ 4.68 ലക്ഷം കോടിയുടെ നിക്ഷേപം വന്നു,’ യോഗി പറഞ്ഞു.

ജനതാദര്‍ശന്‍ പരിപാടിയില്‍ ഞങ്ങല്‍ ആളുകളെ നേരിട്ട് കണ്ടു. ആളുകളുടെ പല പ്രശ്‌നങ്ങളും പൊലീസ് സ്റ്റേഷന്‍, തഹ്‌സീല്‍ തലങ്ങളില്‍ പരിഹരിക്കപ്പെട്ടു. ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരോട് അദ്ദേഹം ഉപദേശിച്ചു.

Tags: bjpഉത്തര്‍പ്രദേശ്upjob opportunitiesJobതൊഴിലില്ലായ്മപിഎസ് സിyogiയോഗി ആദിത്യനാഥ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

News

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.